കിറ്റക്സിലെ പരിശോധന ന്യായമെന്ന് പി രാജീവ്! കോടതി അടക്കമുള്ള സംവിധാനങ്ങളുടെ നിർദ്ദേശപ്രകാരമാണ് പരിശോധന. സർക്കാർ മുൻകയ്യെടുത്ത് പരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കിറ്റക്സിൽ നടത്തിയ പരിശോധനകൾ നിയമപരമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പരിശോധനകൾ ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. പരിശോധന നടക്കുമ്പോൾ കിറ്റക്സ് മാനേജ്മെന്റ് യാതൊരു വിധത്തിലുമുള്ള പരാതികൾ ഉന്നയിച്ചിരുന്നില്ല. പിന്നാലെ സർക്കാരിന് ബന്ധമില്ലാത്ത കാര്യത്തിൽ കിറ്റക്സ് മാനേജ്മെന്റ് ആരോപണം ഉന്നയിച്ചത് ഗൗരവതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പിടി തോമസ് എംഎൽഎ ഉന്നയിച്ച ആരോപണം ദേശീയ മനുഷ്യാവകാശ കമ്മീഷന് ബെന്നി ബഹനാൻ എംപി നൽകിയ പരാതിയും എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ വിശദീകരണം.പരിശോധനയ്ക്കെതിരെ പരാതി നൽകാതെ സംസ്ഥാനത്തിനെതിരെ ഗൗരവതരമായ കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. കടുത്ത അധിക്ഷേപത്തിന് അർഹമായതൊന്നും സർക്കാർ ചെയ്തിട്ടില്ല. യോഗി ആദിത്യനാഥിനെ മാതൃകയാക്കണമെന്ന സാബു എം ജേക്കബിന്റെ പ്രസ്താവന പരിഹാസ്യമാണെന്നും രാജീവ് പറഞ്ഞു. അതേസമയം കിറ്റക്സിൽ നടത്തിയ പരിശോധനകൾ നിയമപരമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പരിശോധനകൾ ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.
കോടതി അടക്കമുള്ള സംവിധാനങ്ങളുടെ നിർദ്ദേശപ്രകാരമാണ് പരിശോധന. സർക്കാർ മുൻകയ്യെടുത്ത് പരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിടി തോമസ് എംഎൽഎ ഉന്നയിച്ച ആരോപണം ദേശീയ മനുഷ്യാവകാശ കമ്മീഷന് ബെന്നി ബഹനാൻ എംപി നൽകിയ പരാതിയും എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ വിശദീകരണം. പരിശോധന നടക്കുമ്പോൾ കിറ്റക്സ് മാനേജ്മെന്റ് യാതൊരു വിധത്തിലുമുള്ള പരാതികൾ ഉന്നയിച്ചിരുന്നില്ല. പിന്നാലെ സർക്കാരിന് ബന്ധമില്ലാത്ത കാര്യത്തിൽ കിറ്റക്സ് മാനേജ്മെന്റ് ആരോപണം ഉന്നയിച്ചത് ഗൗരവതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശോധനകൾ ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. കോടതി അടക്കമുള്ള സംവിധാനങ്ങളുടെ നിർദ്ദേശപ്രകാരമാണ് പരിശോധന. സർക്കാർ മുൻകയ്യെടുത്ത് പരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശോധനയ്ക്കെതിരെ പരാതി നൽകാതെ സംസ്ഥാനത്തിനെതിരെ ഗൗരവതരമായ കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. കടുത്ത അധിക്ഷേപത്തിന് അർഹമായതൊന്നും സർക്കാർ ചെയ്തിട്ടില്ല. യോഗി ആദിത്യനാഥിനെ മാതൃകയാക്കണമെന്ന സാബു എം ജേക്കബിന്റെ പ്രസ്താവന പരിഹാസ്യമാണെന്നും രാജീവ് പറഞ്ഞു.ഒപ്പം യോഗി ആദിത്യനാഥിനെ മാതൃകയാക്കണമെന്ന സാബു എം ജേക്കബിന്റെ പ്രസ്താവന പരിഹാസ്യമാണ്. പരിശോധന നടക്കുമ്പോൾ കിറ്റക്സ് മാനേജ്മെന്റ് യാതൊരു വിധത്തിലുമുള്ള പരാതികൾ ഉന്നയിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.