കോൺ​ഗ്രസിലേക്ക് പോകില്ലെന്നും ബിജെപിയിൽ തുടരുമെന്നും പ്രഖ്യാപനം!

Divya John
 കോൺഗ്രസിലേക്ക് പോകില്ലെന്നും ബിജെപിയിൽ തുടരുമെന്നും പ്രഖ്യാപനം!  ബിജെപി വിട്ട് കോൺഗ്രസിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളും അദ്ദേഹം തള്ളി. ബെംഗളൂരുവിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സദാനന്ദ ഗൗഡ. പാർട്ടിയിൽ തുടർന്നുകൊണ്ട് തന്നെ ശുദ്ധീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മുതിർന്ന നേതാവ് വ്യക്തമാക്കി. ഒരാളും അദ്ദേഹതത്തിന്റെ കുടുംബവും സഹായികളുമാണ് കർണാടകത്തിൽ ബിജെപിയെ നിയന്ത്രിക്കുന്നത്. പാർട്ടിയെ ശുദ്ധീകരിക്കേണ്ടതുണ്ടെന്നും സദാനന്ദ ഗൗഡ പറഞ്ഞു. ആദ്യഘട്ടത്തിൽ 20 സ്ഥാനാർഥികളേയാണ് പ്രഖ്യാപിച്ചത്.



 പട്ടിക പുറത്തുവന്നതിന് പിന്നാലെ ബിജെപി വിട്ട് കോൺഗ്രസ് ചേരുമെന്ന ഭീഷണിയുമായി നിരവധി നേതാക്കളാണ് രംഗത്തുവന്നിരുന്നു. യെദ്യൂരപ്പയ്ക്കെതിരെ മുൻ ഉപമുഖ്യമന്ത്രികൂടിയായ കെ എസ് ഈശ്വരപ്പയും രംഗത്തുവന്നിരുന്നു. മകൻ കെ ഇ കാന്തേഷിന് സീറ്റ് നൽകാത്തതിലുള്ള പ്രതിഷേധമായിരുന്നു വിമർശനത്തിന് ആധാരമായത്.
 അതിനിടെ, സംസ്ഥാനത്തെ പ്രബല സമുദായങ്ങളിലൊന്നായ വൊക്കലിഗക്കാരനായ ഗൗഡ ചൊവ്വാഴ്ച 'രാജ്യ വൊക്കലിഗര സംഘ' നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ ബിജെപി ക്യാമ്പുകളിൽ ആശങ്കയും ഉയർ‌ന്നിരുന്നു. ബിജെപി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്. പാർട്ടിയിൽ തുടർന്നുകൊണ്ട് തന്നെ ശുദ്ധീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മുതിർന്ന നേതാവ് വ്യക്തമാക്കി. ഒരാളും അദ്ദേഹതത്തിന്റെ കുടുംബവും സഹായികളുമാണ് കർണാടകത്തിൽ ബിജെപിയെ നിയന്ത്രിക്കുന്നത്.



പാർട്ടിയെ ശുദ്ധീകരിക്കേണ്ടതുണ്ടെന്നും സദാനന്ദ ഗൗഡ പറഞ്ഞു.ആദ്യഘട്ടത്തിൽ 20 സ്ഥാനാർഥികളേയാണ് പ്രഖ്യാപിച്ചത്. പട്ടിക പുറത്തുവന്നതിന് പിന്നാലെ ബിജെപി വിട്ട് കോൺഗ്രസ് ചേരുമെന്ന ഭീഷണിയുമായി നിരവധി നേതാക്കളാണ് രംഗത്തുവന്നിരുന്നു. യെദ്യൂരപ്പയ്ക്കെതിരെ മുൻ ഉപമുഖ്യമന്ത്രികൂടിയായ കെ എസ് ഈശ്വരപ്പയും രംഗത്തുവന്നിരുന്നു. മകൻ കെ ഇ കാന്തേഷിന് സീറ്റ് നൽകാത്തതിലുള്ള പ്രതിഷേധമായിരുന്നു വിമർശനത്തിന് ആധാരമായത്.പ്രസ്താവന വന്നതോടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യെദ്ദ്യൂരപ്പയ്ക്കെതിരെ പരോക്ഷവിമർശനവുമുന്നയിച്ചിട്ടുണ്ട്. നിലവിലെ ബെംഗളൂരു നോർത്തിലെ സിറ്റിങ് എംപിയാണ് അദ്ദേഹം.



പാർട്ടിയെ ശുദ്ധീകരിക്കേണ്ടതുണ്ടെന്നും സദാനന്ദ ഗൗഡ പറഞ്ഞു. ആദ്യഘട്ടത്തിൽ 20 സ്ഥാനാർഥികളേയാണ് പ്രഖ്യാപിച്ചത്. പട്ടിക പുറത്തുവന്നതിന് പിന്നാലെ ബിജെപി വിട്ട് കോൺഗ്രസ് ചേരുമെന്ന ഭീഷണിയുമായി നിരവധി നേതാക്കളാണ് രംഗത്തുവന്നിരുന്നു. യെദ്യൂരപ്പയ്ക്കെതിരെ മുൻ ഉപമുഖ്യമന്ത്രികൂടിയായ കെ എസ് ഈശ്വരപ്പയും രംഗത്തുവന്നിരുന്നു. മകൻ കെ ഇ കാന്തേഷിന് സീറ്റ് നൽകാത്തതിലുള്ള പ്രതിഷേധമായിരുന്നു വിമർശനത്തിന് ആധാരമായത്.
 അതിനിടെ, സംസ്ഥാനത്തെ പ്രബല സമുദായങ്ങളിലൊന്നായ വൊക്കലിഗക്കാരനായ ഗൗഡ ചൊവ്വാഴ്ച 'രാജ്യ വൊക്കലിഗര സംഘ' നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ ബിജെപി ക്യാമ്പുകളിൽ ആശങ്കയും ഉയർ‌ന്നിരുന്നു. ബിജെപി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്. പാർട്ടിയിൽ തുടർന്നുകൊണ്ട് തന്നെ ശുദ്ധീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മുതിർന്ന നേതാവ് വ്യക്തമാക്കി. ഒരാളും അദ്ദേഹതത്തിന്റെ കുടുംബവും സഹായികളുമാണ് കർണാടകത്തിൽ ബിജെപിയെ നിയന്ത്രിക്കുന്നത്. പാർട്ടിയെ ശുദ്ധീകരിക്കേണ്ടതുണ്ടെന്നും സദാനന്ദ ഗൗഡ പറഞ്ഞു. 

Find Out More:

Related Articles: