ലൈംഗിക തൊഴിൽ കുറ്റകരമല്ല: പൊതുസ്ഥലത്ത് പാടില്ല; ശല്യമാകരുത് എന്ന് മുംബൈ കോടതി!

Divya John
 ലൈംഗിക തൊഴിൽ കുറ്റകരമല്ല: പൊതുസ്ഥലത്ത് പാടില്ല; ശല്യമാകരുത് എന്ന് മുംബൈ കോടതി! ലൈംഗിക തൊഴിലാളിയായ 34 കാരിയെ റെയ്ഡിനിടെ പിടികൂടി ഷെൽട്ടർ ഹോമിൽ താമസിപ്പിച്ചിരുന്നു. ഇവരെ സ്വതന്ത്രയാക്കാൻ നിർദേശിച്ചുള്ള ഉത്തരവിലാണ് മുംബൈ സെഷൻസ് കോടതിയുടെ നിർണായക നിരീക്ഷണം.  ലൈംഗികത്തൊഴിൽ കുറ്റകരമല്ലെന്ന് മുംബൈ കോടതി. പൊതുസ്ഥലത്ത് ഒരാൾ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ട് മറ്റുള്ളവർക്ക് ശല്യമാകുമ്പോഴാണ് കുറ്റകരമാകുന്നതെന്ന് കോടതി പറഞ്ഞു. പോലീസ് കസ്റ്റഡിയിലായ യുവതിയെ ഷെൽട്ടർ ഹോമിൽ ഒരു വർഷത്തോളം സംരക്ഷിക്കണമെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിനെതിരെ ആയിരുന്നു ഹർജി സമർപ്പിച്ചത്. മുളുന്ദിൽ ഫെബ്രുവരിയിൽ നടന്ന റെയ്ഡിലാണ് യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.



അവർ മുതിർന്നയാളാണ്. അകാരണമായാണ് തടവിലാക്കിയതെങ്കിൽ അവകാശം ഹനിക്കപ്പെട്ടെന്ന് പറയേണ്ടി വരും. പൊതുസ്ഥലത്ത് ലൈംഗികത്തൊഴിൽ ചെയ്തതായി പോലീസ് റിപ്പോർട്ടിൽ പറയുന്നില്ല. യുവതിക്ക് എവിടെയും പോകാനുള്ള സ്വാതന്ത്ര്യമുണ്ട്', കോടതി വ്യക്തമാക്കി. യുവതിയെ സ്വതന്ത്രയാക്കിയാൽ വീണ്ടും ലൈംഗിക തൊഴിലിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് സർക്കാർ വാദിച്ചെങ്കിലും കോടതി അത് കണക്കിലെടുത്തില്ല.യുവതിക്ക് രണ്ട് മക്കൾ ഉണ്ട്. കുട്ടികൾക്ക് അമ്മയെ ആവശ്യമുണ്ട്. ഷെൽട്ടർ ഹോമിൽ തടങ്കലിൽ വയ്ക്കുന്നത് അവകാശ ലംഘനമാണെന്ന്' കോടതി ചൂണ്ടിക്കാട്ടി. താൻ അസാന്മാർഗികമായി ഒന്നും ചെയ്തില്ലെന്നും തന്റെ ഭാഗം കേൾക്കാതെ യാന്ത്രികമായാണ് മജിസ്‌ട്രേറ്റ് കോടതി വിധി പറഞ്ഞതെന്നും യുവതി പറഞ്ഞു. 



ഇന്ത്യൻ പൗര എന്ന നിലയിൽ രാജ്യത്തെവിടെയും സഞ്ചരിക്കാൻ ഭരണഘടന അവകാശം തരുന്നുണ്ടെന്നും യുവതി വാദിച്ചുഅവർ മുതിർന്നയാളാണ്. അകാരണമായാണ് തടവിലാക്കിയതെങ്കിൽ അവകാശം ഹനിക്കപ്പെട്ടെന്ന് പറയേണ്ടി വരും. പൊതുസ്ഥലത്ത് ലൈംഗികത്തൊഴിൽ ചെയ്തതായി പോലീസ് റിപ്പോർട്ടിൽ പറയുന്നില്ല. യുവതിക്ക് എവിടെയും പോകാനുള്ള സ്വാതന്ത്ര്യമുണ്ട്', കോടതി വ്യക്തമാക്കി. യുവതിയെ സ്വതന്ത്രയാക്കിയാൽ വീണ്ടും ലൈംഗിക തൊഴിലിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് സർക്കാർ വാദിച്ചെങ്കിലും കോടതി അത് കണക്കിലെടുത്തില്ല. പോലീസ് കസ്റ്റഡിയിലായ യുവതിയെ ഷെൽട്ടർ ഹോമിൽ ഒരു വർഷത്തോളം സംരക്ഷിക്കണമെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിനെതിരെ ആയിരുന്നു ഹർജി സമർപ്പിച്ചത്. മുളുന്ദിൽ ഫെബ്രുവരിയിൽ നടന്ന റെയ്ഡിലാണ് യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. അവർ മുതിർന്നയാളാണ്. അകാരണമായാണ് തടവിലാക്കിയതെങ്കിൽ അവകാശം ഹനിക്കപ്പെട്ടെന്ന് പറയേണ്ടി വരും. പൊതുസ്ഥലത്ത് ലൈംഗികത്തൊഴിൽ ചെയ്തതായി പോലീസ് റിപ്പോർട്ടിൽ പറയുന്നില്ല.



യുവതിക്ക് എവിടെയും പോകാനുള്ള സ്വാതന്ത്ര്യമുണ്ട്', കോടതി വ്യക്തമാക്കി. യുവതിയെ സ്വതന്ത്രയാക്കിയാൽ വീണ്ടും ലൈംഗിക തൊഴിലിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് സർക്കാർ വാദിച്ചെങ്കിലും കോടതി അത് കണക്കിലെടുത്തില്ല.യുവതിക്ക് രണ്ട് മക്കൾ ഉണ്ട്. കുട്ടികൾക്ക് അമ്മയെ ആവശ്യമുണ്ട്. ഷെൽട്ടർ ഹോമിൽ തടങ്കലിൽ വയ്ക്കുന്നത് അവകാശ ലംഘനമാണെന്ന്' കോടതി ചൂണ്ടിക്കാട്ടി. താൻ അസാന്മാർഗികമായി ഒന്നും ചെയ്തില്ലെന്നും തന്റെ ഭാഗം കേൾക്കാതെ യാന്ത്രികമായാണ് മജിസ്‌ട്രേറ്റ് കോടതി വിധി പറഞ്ഞതെന്നും യുവതി പറഞ്ഞു. ഇന്ത്യൻ പൗര എന്ന നിലയിൽ രാജ്യത്തെവിടെയും സഞ്ചരിക്കാൻ ഭരണഘടന അവകാശം തരുന്നുണ്ടെന്നും യുവതി വാദിച്ചുഅവർ മുതിർന്നയാളാണ്. അകാരണമായാണ് തടവിലാക്കിയതെങ്കിൽ അവകാശം ഹനിക്കപ്പെട്ടെന്ന് പറയേണ്ടി വരും. പൊതുസ്ഥലത്ത് ലൈംഗികത്തൊഴിൽ ചെയ്തതായി പോലീസ് റിപ്പോർട്ടിൽ പറയുന്നില്ല.

Find Out More:

Related Articles: