കെകെ ശൈലജ നൂറു ശതമാനം പലസ്തീൻ ജനതയ്ക്ക് ഒപ്പം, ആർക്കും സംശയം വേണ്ട!

Divya John
 കെകെ ശൈലജ നൂറു ശതമാനം പലസ്തീൻ ജനതയ്ക്ക് ഒപ്പം, ആർക്കും സംശയം വേണ്ട! തന്റെ ഫേസ്ബുക്ക് പോസ്റ്റ് മുഴുവൻ വായിക്കാതെയാണ് തനിക്കെതിരെ വലിയ പ്രചാരണം നടത്തിയതെന്നും ഇക്കാര്യത്തെക്കുറിച്ചു പറഞ്ഞ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ലെന്നും ആർക്ക് വേണമെങ്കിലും വായിക്കാവുന്നതാണെന്നും കെകെ ശൈലജ വ്യക്തമാക്കി. കൂത്തുപറമ്പിൽ സിപിഎം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ ജനകീയ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു കെകെ ശൈലജ. 'ഹമാസ് ഭീകരർ' പരാമർശത്തിൽ വിശദീകരണവുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെകെ ശൈലജ വീണ്ടും രംഗത്ത്.ഇടതുപക്ഷം എപ്പോഴും പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയിൽ കൈയേറ്റം നടത്തുന്ന ഇസ്രായേലിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. 






എന്നാൽ യുദ്ധത്തടവുകാരോടും സാധാരണജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ലെന്നും പോസ്റ്റിൽ എഴുതിയിരുന്നുവെന്നായിരുന്നു കെകെ ശൈലജ നേരത്തെ നൽകിയ വിശദീകരണം. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിൽ ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ചത് വിവാദമായതിന് പിന്നാലെ ഫേസ്ബുക്കിലൂടെ തന്നെ കെകെ ശൈലജ വിശദീകരണം നൽകിയിരുന്നു. 1948 മുതൽ പലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണക്കാർ ഇസ്രായേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റിൽ എഴുതിയത്. യുദ്ധത്തടവുകാരോട് കാണിക്കുന്ന ഭീകരത അംഗീകരിക്കുന്നില്ല എന്നാണ് പറഞ്ഞതെന്ന് വ്യക്തമാക്കിയ കെകെ ശൈലജ സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത മനുഷത്വമുള്ളവർക്ക് അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി. 






"ഭീകരവാദം ആര് നടത്തിയാലും അംഗീകരിക്കില്ല, അത് ഇസ്രായേലായാലും പലസ്തീനായാലും. ആർക്കും ഒരു സംശയവും വേണ്ട, കെകെ ശൈലജ എന്ന കമ്മ്യൂണിസ്റ്റുകാരി നൂറു ശതമാനം പലസ്തീൻ ജനതയ്ക്ക് ഒപ്പമാണ്"- കെകെ ശൈലജ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റ് മുഴുവൻ വായിക്കാതെയാണ് തനിക്കെതിരെ വലിയ പ്രചാരണം നടത്തിയതെന്നും ഇക്കാര്യത്തെക്കുറിച്ചു പറഞ്ഞ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ലെന്നും ആർക്ക് വേണമെങ്കിലും വായിക്കാവുന്നതാണെന്നും കെകെ ശൈലജ വ്യക്തമാക്കി. കൂത്തുപറമ്പിൽ സിപിഎം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ ജനകീയ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു കെകെ ശൈലജ. 'ഹമാസ് ഭീകരർ' പരാമർശത്തിൽ വിശദീകരണവുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെകെ ശൈലജ വീണ്ടും രംഗത്ത്.






ഇടതുപക്ഷം എപ്പോഴും പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയിൽ കൈയേറ്റം നടത്തുന്ന ഇസ്രായേലിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ യുദ്ധത്തടവുകാരോടും സാധാരണജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ലെന്നും പോസ്റ്റിൽ എഴുതിയിരുന്നുവെന്നായിരുന്നു കെകെ ശൈലജ നേരത്തെ നൽകിയ വിശദീകരണം. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിൽ ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ചത് വിവാദമായതിന് പിന്നാലെ ഫേസ്ബുക്കിലൂടെ തന്നെ കെകെ ശൈലജ വിശദീകരണം നൽകിയിരുന്നു. 1948 മുതൽ പലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണക്കാർ ഇസ്രായേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റിൽ എഴുതിയത്. യുദ്ധത്തടവുകാരോട് കാണിക്കുന്ന ഭീകരത അംഗീകരിക്കുന്നില്ല എന്നാണ് പറഞ്ഞതെന്ന് വ്യക്തമാക്കിയ കെകെ ശൈലജ സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത മനുഷത്വമുള്ളവർക്ക് അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി. "ഭീകരവാദം ആര് നടത്തിയാലും അംഗീകരിക്കില്ല, അത് ഇസ്രായേലായാലും പലസ്തീനായാലും. 

Find Out More:

Related Articles: