മഅദനിക്ക് ഇനി കേരളത്തിലേക്ക് വരാനുള്ള അനുമതി നൽകി സുപ്രീംകോടതി!

Divya John
 മഅദനിക്ക് ഇനി കേരളത്തിലേക്ക് വരാനുള്ള അനുമതി നൽകി സുപ്രീംകോടതി! മഅദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീംകോടതി അനുമതി നൽകി. ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനാണ് മഅദനിക്ക് അനുമതി ലഭിച്ചത്. കേരളത്തിലേക്ക് എത്തുന്ന മഅദനിക്ക് കർണാടക പോലീസും കേരള പോലീസും സുരക്ഷ ഒരുക്കണമെന്നും സുരക്ഷാ ചെലവ് മഅദനി തന്നെ വഹിക്കണമെന്നും സുപ്രീകോടതി നിർദേശിച്ചിട്ടുണ്ട്. ബെംഗളൂരു സ്ഫോടനക്കേസ് പ്രതിയായ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചു സുപ്രീംകോടതി.മഅദനിക്കെതിരെ ഗുരുതര കുറ്റങ്ങളാണ് നിലനിൽക്കുന്നതെന്നും അഞ്ചു മാസത്തിനുള്ളിൽ അന്തിമവിചാരണ പൂർത്തിയാകുമെന്നും കർണാടക സർക്കാർ കോടതിയെ അറിയിച്ചു. 




  എന്നാൽ കേസിൻ്റെ വിചാരണ പൂർത്തിയായതും മഅദനി ജാമ്യവ്യവസ്ഥകൾ പാലിച്ചതും മഅദനിക്കുവേണ്ടി ഹാജരായ അഭിഭാഷകരായ കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവർ കോടതിയിൽ ചൂണ്ടിക്കാട്ടി. വിചാരണാ കോടതി ആവശ്യപ്പെട്ടാൽ ബെംഗളൂരുവിലേക്ക് മടങ്ങാമെന്നും അഭിഭാഷകർ അറിയിച്ചു. തുടർവാദങ്ങൾ കേട്ട കോടതി മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകുകയായിരുന്നു. കേസിൻ്റെ വിസ്താരം പൂർത്തിയായതിനാൽ കേരളത്തിലേക്ക് മടങ്ങാൻ അനുമതി ആവശ്യപ്പെട്ടാണ് മഅദനി സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിയിൽ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയ മഅദനി ആയുർവേദ ചികിത്സ ആവശ്യമാണെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം മഅദനിയുടെ ആവശ്യം കർണാടക സർക്കാരും കർണാടക ഭീകര വിരുദ്ധ സെല്ലും എതിർത്തു. ഇതുമായി ബന്ധപ്പെട്ടു പുതിയ സത്യവാങ്മൂലവും സർക്കാർ സമർപ്പിച്ചിരുന്നു. 




  കേരളത്തിലേക്ക് എത്തുന്ന മഅദനിക്ക് കർണാടക പോലീസും കേരള പോലീസും സുരക്ഷ ഒരുക്കണമെന്നും സുരക്ഷാ ചെലവ് മഅദനി തന്നെ വഹിക്കണമെന്നും സുപ്രീകോടതി നിർദേശിച്ചിട്ടുണ്ട്. ഹർജിയിൽ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയ മഅദനി ആയുർവേദ ചികിത്സ ആവശ്യമാണെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം മഅദനിയുടെ ആവശ്യം കർണാടക സർക്കാരും കർണാടക ഭീകര വിരുദ്ധ സെല്ലും എതിർത്തു. ഇതുമായി ബന്ധപ്പെട്ടു പുതിയ സത്യവാങ്മൂലവും സർക്കാർ സമർപ്പിച്ചിരുന്നു.എന്നാൽ കേസിൻ്റെ വിചാരണ പൂർത്തിയായതും മഅദനി ജാമ്യവ്യവസ്ഥകൾ പാലിച്ചതും മഅദനിക്കുവേണ്ടി ഹാജരായ അഭിഭാഷകരായ കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവർ കോടതിയിൽ ചൂണ്ടിക്കാട്ടി. വിചാരണാ കോടതി ആവശ്യപ്പെട്ടാൽ ബെംഗളൂരുവിലേക്ക് മടങ്ങാമെന്നും അഭിഭാഷകർ അറിയിച്ചു. തുടർവാദങ്ങൾ കേട്ട കോടതി മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകുകയായിരുന്നു.




  കേസിൻ്റെ വിസ്താരം പൂർത്തിയായതിനാൽ കേരളത്തിലേക്ക് മടങ്ങാൻ അനുമതി ആവശ്യപ്പെട്ടാണ് മഅദനി സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിയിൽ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയ മഅദനി ആയുർവേദ ചികിത്സ ആവശ്യമാണെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം മഅദനിയുടെ ആവശ്യം കർണാടക സർക്കാരും കർണാടക ഭീകര വിരുദ്ധ സെല്ലും എതിർത്തു. ഇതുമായി ബന്ധപ്പെട്ടു പുതിയ സത്യവാങ്മൂലവും സർക്കാർ സമർപ്പിച്ചിരുന്നു.കേരളത്തിലേക്ക് എത്തുന്ന മഅദനിക്ക് കർണാടക പോലീസും കേരള പോലീസും സുരക്ഷ ഒരുക്കണമെന്നും സുരക്ഷാ ചെലവ് മഅദനി തന്നെ വഹിക്കണമെന്നും സുപ്രീകോടതി നിർദേശിച്ചിട്ടുണ്ട്.
ഹർജിയിൽ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയ മഅദനി ആയുർവേദ ചികിത്സ ആവശ്യമാണെന്നും വ്യക്തമാക്കിയിരുന്നു.

Find Out More:

Related Articles: