അവൻ ഹോമോ സെക്ഷുൽ ആണ്, ട്രാൻസ്‌ ജെൻഡർസിനെയടക്കം ലൈംഗികമായി ഉപയോഗിച്ചു: തെളിവുകൽ നിരത്തി ദിവ്യ!

Divya John
 അവൻ ഹോമോ സെക്ഷുൽ ആണ്: ട്രാൻസ്‌ ജെൻഡർസിനെയടക്കം ലൈംഗികമായി ഉപയോഗിച്ചു: തെളിവുകൽ നിരത്തി ദിവ്യ! മലയാളക്കരയിലും വലിയ ചർച്ചയായിരിക്കുകയാണ് തമിഴ് സീരിയൽ സെലിബ്രിറ്റി ദമ്പതികളായ അർണാവിന്റെയും - ദിവ്യ ശ്രീയുടെയും ദാമ്പത്യക പരാജയം. ഇരുവരുടെയും ദാമ്പത്യം തകരാൻ ഒരു മലയാള സീരിയൽ നടിയാണെന്നാണ് ദിവ്യ ആരോപിച്ചിരുന്നത്. അതിനെ തുടർന്നുള്ള പ്രശ്‌നങ്ങൾക്കൊടുവിൽ അർണാവ് ജയിലിൽ വരെ കയറി. കഴിഞ്ഞ ദിവസം നടന്റെ ഒരു സ്വകാര്യ ഫോൺ സംഭാഷണം പുറത്തായതോടെ വ്യാപകമായ നെഗറ്റീവ് കമന്റുകളാണ് അർണാവിന് എതിരെ വരുന്നത്. അതിന് പിന്നാലെ ഇതാ താരത്തിന് എതിരെ ഞെട്ടിയ്ക്കുന്ന കുറേ ഏറെ വെളിപ്പെടുത്തലുമായി ദിവ്യ എത്തിയിരിയ്ക്കുന്നു. ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അർണാവിനെ കുറിച്ച് തനിക്ക് കിട്ടിയ വിവരങ്ങൾ തെളിവ് സഹിതം ദിവ്യ നിരത്തുന്നത്.






   അർണാവിനെ ഹണി ട്രാപ്പിൽ പെടുത്തിയോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി. ഞാൻ എന്തിന് അയാളെ ഹണി ട്രാപ്പിൽ പെടുത്തണം, അയാൾ ട്രാപ്പിലാക്കിയ ഒരുപാട് പേരെ എനിക്ക് അറിയാം ചെറുപ്പം മുതലേ അർണവിനൊപ്പം പഠിച്ച നേസ കുമരൻ എന്നയാളാണ് ചെറുപ്പം മുതലേയുള്ള അർണാവിനെ സംബന്ധിയ്ക്കുന്ന എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുത്തത്. അച്ഛൻ നാട്ടിലുള്ള ഒരു ജമാ അത്തിൽ വലിയ പ്രമാണിയാണത്രെ. ആ ഒരു കാര്യം പറഞ്ഞ് പല സ്ത്രീകളെയും അവൻ വീഴ്ത്താൻ ശ്രമിച്ചു എന്നാണ് ദിവ്യ ആരോപിയ്ക്കുന്നത്. എന്നാൽ ചെറുപ്പം മുതലേയുള്ള അർണവിന്റെ സ്വഭാവദൂഷ്യം കാരണം ഹോസ്റ്റലിൽ ഇട്ടാണ് അവനെ പഠിപ്പിച്ചതത്രെ. എന്നാൽ ഹോസ്റ്റലിൽ അവൻ ഹോമോ സെക്ഷ്വൽ ചെയ്തു.






  അശ്ലീല സൈറ്റുകൾ സന്ദർശിക്കുകയും, അതിൽ നിന്ന് വീഡിയോ കാണുകയും ഒക്കെ ചെയ്തത് പിടിക്കപ്പെട്ടു. അതിന് ശേഷം കോളിജിലെത്തി. അവിടെ ദിൽഷ എന്ന് പേരുള്ള പെൺകുട്ടിയെ പ്രേമിച്ചു. വെറും പ്രേമം മാത്രമല്ല, ശാരീരികമായും അവർ തമ്മിൽ ബന്ധം ഉണ്ടായിരുന്നു. വിവരം അറിഞ്ഞ പെണ്ണിന്റെ വാപ്പ മകളെയും കൂട്ടി അർണാവിന്റെ വീട്ടിലെത്തി. ദിൽഷയും മുസ്ലിം ആയതിനാൽ കല്യാണം കഴിപ്പിച്ചു തരാം എന്ന് വാപ്പ പറഞ്ഞിരുന്നുവത്രെ. പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല. ആ പെൺകുട്ടിയ്ക്ക് മറ്റൊരാളുമായി വിവാഹം നടന്നു. ഒരു അഭിമുഖത്തിൽ അർണാവ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട് എന്നും ദിവ്യ ചൂണ്ടികാണിച്ചു. 'കോളേജ് ഡെയ്‌സിൽ എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. വീട്ടിൽ അറിഞ്ഞപ്പോൾ വാപ്പ കുറച്ച് കാലം കാത്തിരിക്കാനായി പറഞ്ഞു. പിന്നീട് അവളുടെ വിവാഹം കഴിഞ്ഞു എന്നാണ് ഞാൻ അറിഞ്ഞത്' എന്നാണ് അഭിമുഖത്തിൽ അർണാവ് പറഞ്ഞത്.





   നാട്ടിൽ ഇത്തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതിന് ശേഷം അർണാവിനെ വീട്ടുകാർ തുടർന്നുള്ള പഠനത്തിനായി ചെന്നൈയിലേക്ക് നാട് കടത്തിയത്രെ. അവിടെ വച്ച് ഒരു കോളിങ് ബൂത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടിയോട് കൂട്ടുകൂടി. അവളെ കൊണ്ട് റീ ചാർജ്ജ് ചെയ്യിപ്പിക്കാനായി എന്നും പോവും. അവസാനം അവളെ മുറിയിൽ കൂട്ടിക്കൊണ്ടു പോകുകയും ചെയ്യേണ്ടത് എല്ലാം ചെയ്യുകയും ചെയ്തുവത്രെ. പിന്നീട് നേസ കുമരൻ അണ്ണന്റെ പേരിൽ ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീയെ ഫോണിൽ വിളിച്ച് വരുത്തി കാര്യം സാധിച്ചിട്ടുണ്ട്. അതിന് ശേഷം ആണ് ട്രാൻസ് വുമണായ ഒരാളുമായി ബന്ധം സ്ഥാപിയ്ക്കുന്നത്. അവരെ വിവാഹം ചെയ്ത് രണ്ട് വർഷം ഒരുമിച്ച് ജീവിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ചിത്രങ്ങൾ ദിവ്യ പങ്കുവച്ചു.  

Find Out More:

Related Articles: