പാർവതിക്ക് എതിരെ വിമർശനവുമായി ഒമർ!

Divya John
പാർവതിക്ക് എതിരെ വിമർശനവുമായി ഒമർ! അടൂർ ഗോപാലകൃഷ്ണന്റെ പ്രതികരണത്തിനെതിരെ കഴിഞ്ഞദിവസം പാർവതി രംഗത്ത് വന്നിരുന്നു. ഇതിനെതിരെയാണ് നടിക്ക് എതിരെ വിമർശനവുമായി ഒമർ ലുലു എത്തിയത്. ‘മനുഷ്യത്വം നോക്കാമല്ലോ? അതോ അതും വേണ്ടെ?’ എന്നായിരുന്നു കഴിഞ്ഞദിവസം പാർവ്വതി പ്രതികരിച്ചത്. ഇതേ വാക്കുകൾ കടം എടുത്തുകൊണ്ടാണ് ഒമർ ലുലു രംഗത്ത് വന്നത്. പാർവതി തിരുവോത്തിനെതിരെ വിമർശനവുമായി സംവിധായകൻ ഒമർ ലുലു. നിങ്ങൾ മനുഷ്യതം എന്ന് പറഞ്ഞപ്പോൾ ഓർമ്മ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട്‌ സ്വപ്നങ്ങളുമായി സിനിമയിൽ വന്ന പുതുമുഖ സംവിധായിക റോഷ്നിയുടെ മുഖമാണ്.


 "പ്രിയപ്പെട്ട പാർവതി മാഡം, നിങ്ങൾ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നു. വളരെ നല്ല കാര്യം. പാർവതി പിന്നേയും ഒരുപാട് സിനിമകൾ ചെയ്തല്ലോ. അത് കൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു. അതെ പാർവതി പറഞ്ഞ പോലെ " അൽപ്പം മനുഷ്യത്വം ആവാല്ലോ", എന്നും ഒമർ പറഞ്ഞു.18 കോടി മുടക്കി താൻ കഷ്ടപ്പെട്ടുനേടിയ പണം മുഴുവൻ നഷ്ടപ്പെട്ട റോഷ്നിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താൽ ഈ കൊവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും.  'സാമൂഹ്യനീതിക്കും സമത്വത്തിനുമായുള്ള പോരാട്ടങ്ങളിൽ കലാ-സാഹിത്യരംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ സർഗ്ഗാത്മക ഇടപെടലുകളെ വിലമതിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണ് നമ്മൾ.


 ശ്രീ ഒ.എൻ.വി.കുറുപ്പ് തന്റെ കലയിലൂടെയും ജീവിതത്തിലൂടെയും ഉയർത്തിപ്പിടിച്ച മൂല്യങ്ങളെയും സിദ്ധാന്തങ്ങളെയും ഒ.എൻ.വി ലിറ്റററി അവാർഡ് ജൂറി മാനിക്കണമെന്നും കുറ്റാരോപിതനെ ആദരിക്കുന്നത് പുനരാലോചിക്കണമെന്നും ഞങ്ങൾ അപേക്ഷിക്കുന്നു. സഹപ്രവർത്തകരെ അതിക്രമങ്ങൾക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോ', എന്നും ഡബ്ല്യൂ സിസി ചോദിച്ചിരുന്നു. മീ ടൂ ആരോപണങ്ങൾക്ക് വിധേയനായ ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎൻവി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം ഡബ്ല്യൂസിസി രംഗത്ത് വന്നിരുന്നു. 


മാത്രമല്ല 'ഇനി ഞാൻ സംവിധാനം ചെയ്‌ത്‌ പരാജയപ്പെട്ട സിനിമക്ക് പ്രതിഫലം തിരിച്ച് കൊടുത്തോ എന്ന് ചോദിക്കുന്നവരോട്. ഞാൻ സംവിധാനം ചെയ്തതിൽ ധമാക്ക സിനിമയാണ് പരാജയപ്പെട്ടത് അതിന്റെ നിർമ്മാതാവ് നാസർ ഇക്കയോട് ഞാൻ പകുതി പ്രതിഫലമേ വാങ്ങിയിട്ട് ഉള്ളൂ", എന്നും സംവിധായകൻ.ഇതിനെതിരെയാണ് നടിക്ക് എതിരെ വിമർശനവുമായി ഒമർ ലുലു എത്തിയത്. ‘മനുഷ്യത്വം നോക്കാമല്ലോ? അതോ അതും വേണ്ടെ?’ എന്നായിരുന്നു കഴിഞ്ഞദിവസം പാർവ്വതി പ്രതികരിച്ചത്. ഇതേ വാക്കുകൾ കടം എടുത്തുകൊണ്ടാണ് ഒമർ ലുലു രംഗത്ത് വന്നത്.

Find Out More:

Related Articles: