രാജ്യത്ത് മുമ്പിൽ തിരുവനന്തപുരം - കാസർഗോഡ് റൂട്ട്; മംഗളൂരു - ഗോവ റൂട്ട് പിന്നിൽ!

Divya John
 രാജ്യത്ത് മുമ്പിൽ തിരുവനന്തപുരം - കാസർഗോഡ് റൂട്ട്; മംഗളൂരു - ഗോവ റൂട്ട് പിന്നി193 ശതമാനമാണ് ഈ ട്രെയിനിലെ ഒക്യുപെൻസി നിരക്ക്. രാജ്യത്താകെ 41 വന്ദേ ഭാരത് ട്രെയിനുകളാണ് ഓടുന്നത്. ഇതിൽ ഏറ്റവും മുമ്പിൽ തിരുവനന്തപുരം - കാസർഗോഡ് വന്ദേ ഭാരതും ഏറ്റവും പിന്നിൽ മംഗളൂരു - ഗോവ വന്ദേ ഭാരതുമാണ്. ഒക്യുപെൻസി നിരക്കിൽ ഇന്ത്യയിൽ ഏറ്റവും മുമ്പിൽ നിൽക്കുന്നത് തിരുവനന്തപുരം - കാസർഗോഡ് റൂട്ടിലോടുന്ന വന്ദേ ഭാരത് എന്ന റിപ്പോർട്ട്. ഡൽഹി - വാരാണസി, ഡൽഹി - കത്ര റൂട്ടുകളിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളാണ് ഓക്യുപെൻസിയിൽ മുന്നിലുള്ള മറ്റ് വന്ദേ ഭാരതുകൾ. ഇവയിൽ 120 ശതമാനത്തിലധികം ഒക്യുപെൻസിയുണ്ട്. ചെന്നൈ - തിരുനെൽവേലി റൂട്ടിലെ വന്ദേ ഭാരതിലും മികച്ച ഒക്യുപെൻസി നിരക്കുണ്ട്. 



119 ശതമാനമാണ് ഇതിലെ ഒക്യുപെൻസി. സെക്കന്തരാബാദ് - വിശാഖപട്ടണം റൂട്ടിലെ വന്ദേ ഭാരതാണ് ഒക്യുപെൻസിയിൽ മുന്നിൽ നിൽക്കുന്ന മറ്റൊരു റൂട്ട്. ഈ റൂട്ടിൽ 110 ശതമാനം ഒക്യുപെൻസി ഉണ്ട്. മുംബൈ അഹ്മദാബാദ് വന്ദേ ഭാരതിൽ 114% ഒക്യുപെൻസിയുണ്ട്.
അഹ്മദാബാദിൽ നിന്നുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകൾ കുറഞ്ഞ ഒക്യുപെൻസിയിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. ജാംനഗർ-അഹ്മദാബാദ്, ജോധ്പൂർ - അഹ്മദാബാദ് ട്രെയിനുകൾ 50 ശതമാനത്തിന്റെ ചുറ്റുവട്ടത്താണ് ഒക്യുപെൻസി കാണിക്കുന്നത്. ട്രെയിനിൽ ഓരോ സ്റ്റോപ്പിലും സീറ്റ് ആളൊഴിയുന്നതനുസരിച്ച് ബുക്കിങ് നടക്കുന്നതിന്റെ ആകെ അളവ് നോക്കിയാണ് ഒക്യുപെൻസി നിരക്ക് കണക്കാക്കുന്നത്. മംഗളൂരു - ഗോവ വന്ദേ ഭാരത് ട്രെയിനിൽ വെറും 50 ശതമാനമാണ് ഒക്യുപെൻസി. ഈ ട്രെയിനിൽ കൂടുതൽ ആളെ കേറ്റാനുള്ള ആലോചനകൾ നടക്കുന്നുണ്ട്. ഇതിനായി ട്രെയിൻ കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ നീട്ടുന്നത് ആലോചനയിലുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.



ടൂറിസ്റ്റ് കേന്ദ്രമായിട്ടും ഒക്യുപെൻസി ഇത്രയും കുറയുന്നത് ഗോവ സംസ്ഥാനത്തെ സംബന്ധിച്ച് ക്ഷീണമാണ്. മുംബൈ - ഗോവ വന്ദേ ഭാരതിൽ 100 ശതമാനത്തിൽ താഴെയാണ് ഒക്യുപെൻസി. മുംബൈ പോലൊരു നഗരത്തിൽ നിന്ന് ഗോവ പോലൊരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ലഭിക്കുന്ന ബുക്കിങ് പ്രതീക്ഷിച്ചതിലും താഴെയാണ്. ഒക്യുപെൻസി നിരക്കിൽ ഇന്ത്യയിൽ ഏറ്റവും മുമ്പിൽ നിൽക്കുന്നത് തിരുവനന്തപുരം - കാസർഗോഡ് റൂട്ടിലോടുന്ന വന്ദേ ഭാരത് എന്ന റിപ്പോർട്ട്. 193 ശതമാനമാണ് ഈ ട്രെയിനിലെ ഒക്യുപെൻസി നിരക്ക്. രാജ്യത്താകെ 41 വന്ദേ ഭാരത് ട്രെയിനുകളാണ് ഓടുന്നത്. ഇതിൽ ഏറ്റവും മുമ്പിൽ തിരുവനന്തപുരം - കാസർഗോഡ് വന്ദേ ഭാരതും ഏറ്റവും പിന്നിൽ മംഗളൂരു - ഗോവ വന്ദേ ഭാരതുമാണ്.



ജാംനഗർ-അഹ്മദാബാദ്, ജോധ്പൂർ - അഹ്മദാബാദ് ട്രെയിനുകൾ 50 ശതമാനത്തിന്റെ ചുറ്റുവട്ടത്താണ് ഒക്യുപെൻസി കാണിക്കുന്നത്. ട്രെയിനിൽ ഓരോ സ്റ്റോപ്പിലും സീറ്റ് ആളൊഴിയുന്നതനുസരിച്ച് ബുക്കിങ് നടക്കുന്നതിന്റെ ആകെ അളവ് നോക്കിയാണ് ഒക്യുപെൻസി നിരക്ക് കണക്കാക്കുന്നത്. മംഗളൂരു - ഗോവ വന്ദേ ഭാരത് ട്രെയിനിൽ വെറും 50 ശതമാനമാണ് ഒക്യുപെൻസി. ഈ ട്രെയിനിൽ കൂടുതൽ ആളെ കേറ്റാനുള്ള ആലോചനകൾ നടക്കുന്നുണ്ട്. ഇതിനായി ട്രെയിൻ കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ നീട്ടുന്നത് ആലോചനയിലുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ടൂറിസ്റ്റ് കേന്ദ്രമായിട്ടും ഒക്യുപെൻസി ഇത്രയും കുറയുന്നത് ഗോവ സംസ്ഥാനത്തെ സംബന്ധിച്ച് ക്ഷീണമാണ്. മുംബൈ - ഗോവ വന്ദേ ഭാരതിൽ 100 ശതമാനത്തിൽ താഴെയാണ് ഒക്യുപെൻസി. മുംബൈ പോലൊരു നഗരത്തിൽ നിന്ന് ഗോവ പോലൊരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ലഭിക്കുന്ന ബുക്കിങ് പ്രതീക്ഷിച്ചതിലും താഴെയാണ്. ഒക്യുപെൻസി നിരക്കിൽ ഇന്ത്യയിൽ ഏറ്റവും മുമ്പിൽ നിൽക്കുന്നത് തിരുവനന്തപുരം - കാസർഗോഡ് റൂട്ടിലോടുന്ന വന്ദേ ഭാരത് എന്ന റിപ്പോർട്ട്. 193 ശതമാനമാണ് ഈ ട്രെയിനിലെ ഒക്യുപെൻസി നിരക്ക്. രാജ്യത്താകെ 41 വന്ദേ ഭാരത് ട്രെയിനുകളാണ് ഓടുന്നത്. 



Find Out More:

Related Articles: