നരേന്ദ്രമോദിയുമായുള്ള കൂടി കാഴ്ചയിൽ സംതൃപ്തി പ്രകടിപ്പിച്ച് ക്രൈസ്തവ മതമേലധ്യക്ഷന്മാർ!

Divya John
നരേന്ദ്രമോദിയുമായുള്ള കൂടി കാഴ്ചയിൽ സംതൃപ്തി പ്രകടിപ്പിച്ച് ക്രൈസ്തവ മതമേലധ്യക്ഷന്മാർ! കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചതിനും കേന്ദ്രസർക്കാരിൽനിന്നുള്ള പിന്തുണയ്ക്കും മതമേലധ്യക്ഷന്മാർ പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചു. കൊച്ചി താജ് മലബാർ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ക്രൈസ്തവ സഭയുടെ പിന്തുണ തേടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സംതൃപ്തി പ്രകടിപ്പിച്ചു ക്രൈസ്തവ മതമേലധ്യക്ഷന്മാർ."പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ഉന്നയിച്ചു. അതെല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടു. തങ്ങളുടെ അപേക്ഷകൾ അനുകൂലമായി പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു"- മതമേലധ്യക്ഷന്മാർക്കൊപ്പം ഉണ്ടായിരുന്നുവരെ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

   



  മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി സഭാ പ്രതിനിധികളെ അറിയിച്ചു.  സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ, മലങ്കര കാത്തോലിക്ക മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലീമിസ്, വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ, യാക്കോബ സഭ മെത്രാപ്പൊലീത്ത ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്. ക്നാനായ കത്തോലിക്കാ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ക്നാനായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സെവേറിയോസ്, കൽദായ സുറിയാനി സഭ പരമാധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പൊലീത്ത എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.



   "പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ഉന്നയിച്ചു. അതെല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടു. തങ്ങളുടെ അപേക്ഷകൾ അനുകൂലമായി പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു"- മതമേലധ്യക്ഷന്മാർക്കൊപ്പം ഉണ്ടായിരുന്നുവരെ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി സഭാ പ്രതിനിധികളെ അറിയിച്ചു. കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചതിനും കേന്ദ്രസർക്കാരിൽനിന്നുള്ള പിന്തുണയ്ക്കും മതമേലധ്യക്ഷന്മാർ പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചു. കൊച്ചി താജ് മലബാർ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ക്രൈസ്തവ സഭയുടെ പിന്തുണ തേടി.  


പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സംതൃപ്തി പ്രകടിപ്പിച്ചു ക്രൈസ്തവ മതമേലധ്യക്ഷന്മാർ."പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ഉന്നയിച്ചു. അതെല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടു. തങ്ങളുടെ അപേക്ഷകൾ അനുകൂലമായി പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു"- മതമേലധ്യക്ഷന്മാർക്കൊപ്പം ഉണ്ടായിരുന്നുവരെ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി സഭാ പ്രതിനിധികളെ അറിയിച്ചു.  സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ, മലങ്കര കാത്തോലിക്ക മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലീമിസ്, വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ, യാക്കോബ സഭ മെത്രാപ്പൊലീത്ത ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്. ക്നാനായ കത്തോലിക്കാ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ക്നാനായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സെവേറിയോസ്, കൽദായ സുറിയാനി സഭ പരമാധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പൊലീത്ത എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. "പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ഉന്നയിച്ചു.

Find Out More:

Related Articles: