'മിഥുന'ത്തിലെ ഹാസ്യരം​ഗം പിറന്ന വഴിയെക്കുറിച്ച് മേനക സുരേഷ് മനസ്സ് തുറക്കുന്നു!

Divya John
 'മിഥുന'ത്തിലെ ഹാസ്യരംഗം പിറന്ന വഴിയെക്കുറിച്ച് മേനക സുരേഷ് മനസ്സ് തുറക്കുന്നു! നകയെപ്പോലൊരാൾക്ക് പറ്റിയ പയ്യനല്ല സുരേഷ്, ഈ ബന്ധം അധികം പോവില്ലെന്നായിരുന്നു ഉപദേശം. എന്നാൽ ഒന്നിക്കുകയെന്ന തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു മേനകയും സുരേഷ് കുമാറും. അന്ന് എതിർത്തവർക്ക് മുന്നിൽ ജീവിച്ച് കാണിക്കുകയായിരുന്നു ഇരുവരും. സന്തോഷകരമായ കുടുംബജീവിതമാണ് തന്റേത് എന്ന് മേനക എപ്പോഴും പറയാറുണ്ട്. കല്യാണം കഴിഞ്ഞ സമയത്ത് നടന്ന രസകരമായൊരു സംഭവത്തെക്കുറിച്ച് ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ പങ്കെടുത്തപ്പോൾ താരം തുറന്നുപറഞ്ഞിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് സുരേഷ് കുമാറും മേനകയും. മേനക സ്‌ക്രീനിൽ തിളങ്ങിയപ്പോൾ നിർമ്മാണത്തിലായിരുന്നു സുരേഷ് ശ്രദ്ധയുറപ്പിച്ചത്. ഇവരുടെ പ്രണയം അറിഞ്ഞപ്പോൾ പലരും എതിർപ്പുമായി വന്നിരുന്നു. ട്രിപ്പ് പോവുന്നുവെന്ന് പറഞ്ഞപ്പോൾ ഞാനും സുരേഷേട്ടനും ചേച്ചിയും അവരുടെ മകനും പോവാനായിരുന്നു തീരുമാനിച്ചത്.



 പോവുന്ന സ്ഥലത്തെക്കുറിച്ചായിരുന്നു പിന്നീടത്തെ ചർച്ച. അമേരിക്കയിൽ തുടങ്ങി പിന്നീട് കന്യാകുമാരിയിൽ എത്തിനിൽക്കുകയായിരുന്നു ആ ചർച്ച. സുരേഷേട്ടനും സുഹൃത്തുക്കളും ഒരുപോലെ തീരുമാനമെടുക്കുകയായിരുന്നു. രാത്രി 8 ആവുമ്പോൾ പുറപ്പെടണം, തയ്യാറായിരുന്നോളൂ എന്നായിരുന്നു പറഞ്ഞത്.അതനുസരിച്ച് ഡ്രസൊക്കെ പാക്ക് ചെയ്ത് കാത്തിരിക്കുകയായിരുന്നു. വിവാഹശേഷം ആദ്യമായിട്ട് പോവുന്ന യാത്രയല്ലേ, മനസ് നിറയെ സന്തോഷമായിരുന്നു. എട്ട് കഴിഞ്ഞ് പത്തുമണിയായിട്ടും ആളെ കാണുന്നില്ല. കിച്ചണിന്റെ പുറകുവശത്തൂടെ എന്തൊക്കെയോ കൊണ്ടുപോവുന്നതൊക്കെ കാണുന്നുണ്ടായിരുന്നു. മണി ഇത്രയായില്ലേ, ഇപ്പോൾ പോയാലെങ്ങനെയാണെന്ന് അച്ഛനും അമ്മയും ചോദിക്കുന്നുണ്ടായിരുന്നു. പിറ്റേ ദിവസം മൂന്ന് മണിയായപ്പോൾ റെഡിയായിരിക്കണമെന്ന് പറഞ്ഞിരുന്നു. രാത്രി ഒൻപത് മണിക്ക് പോവുമെന്നായിരുന്നു പറഞ്ഞത്.



രാത്രി പത്തരയായിട്ടും ആളെത്തിയില്ല. പതിനൊന്ന് കഴിഞ്ഞപ്പോഴാണ് ആൾ വന്നത്. പതിനൊന്ന് പേർ ഞെങ്ങി‍ഞെരുങ്ങിയാണ് പോയത്. പുലർച്ചെയാണ് അവിടെയെത്തിയത്. താമസിക്കാൻ റൂം ഒന്നും പറഞ്ഞിരുന്നില്ല. പെണ്ണുങ്ങളുണ്ട്, കുഞ്ഞുണ്ട് എന്നൊക്കെ പറഞ്ഞ് കെഞ്ചി ഒരു ഡോർമെറ്ററി സംഘടിപ്പിച്ച് എല്ലാവരും ഒന്നിച്ച് നിരനിരയായി കിടക്കുകയായിരുന്നു. ഇനി എവിടേക്കാണ് പോവേണ്ടതെന്ന് ചേട്ടൻ ചോദിച്ചപ്പോൾ വണ്ടി നേരെ തിരുവനന്തപുരത്തിന് വിടെന്നായിരുന്നു ചേച്ചി പറഞ്ഞത്. ഈ സംഭവം ഞാൻ പ്രിയദർശനോട് പറഞ്ഞിരുന്നു. കേട്ടതും അദ്ദേഹം ചിരിച്ചൊരു വഴിയായിരുന്നു. മിഥുനം സിനിമ കണ്ടപ്പോൾ ഇതേ രംഗം അതിലുണ്ട്. മേനക പറഞ്ഞ സംഭവമെന്ന് കാണുമ്പോഴെല്ലാം പ്രിയേട്ടൻ പറയുമായിരുന്നു. ട്രിപ്പ് പോവുന്നുവെന്ന് പറഞ്ഞപ്പോൾ ഞാനും സുരേഷേട്ടനും ചേച്ചിയും അവരുടെ മകനും പോവാനായിരുന്നു തീരുമാനിച്ചത്.



പോവുന്ന സ്ഥലത്തെക്കുറിച്ചായിരുന്നു പിന്നീടത്തെ ചർച്ച. അമേരിക്കയിൽ തുടങ്ങി പിന്നീട് കന്യാകുമാരിയിൽ എത്തിനിൽക്കുകയായിരുന്നു ആ ചർച്ച. സുരേഷേട്ടനും സുഹൃത്തുക്കളും ഒരുപോലെ തീരുമാനമെടുക്കുകയായിരുന്നു. രാത്രി 8 ആവുമ്പോൾ പുറപ്പെടണം, തയ്യാറായിരുന്നോളൂ എന്നായിരുന്നു പറഞ്ഞത്.അതനുസരിച്ച് ഡ്രസൊക്കെ പാക്ക് ചെയ്ത് കാത്തിരിക്കുകയായിരുന്നു. വിവാഹശേഷം ആദ്യമായിട്ട് പോവുന്ന യാത്രയല്ലേ, മനസ് നിറയെ സന്തോഷമായിരുന്നു. എട്ട് കഴിഞ്ഞ് പത്തുമണിയായിട്ടും ആളെ കാണുന്നില്ല. കിച്ചണിന്റെ പുറകുവശത്തൂടെ എന്തൊക്കെയോ കൊണ്ടുപോവുന്നതൊക്കെ കാണുന്നുണ്ടായിരുന്നു. മണി ഇത്രയായില്ലേ, ഇപ്പോൾ പോയാലെങ്ങനെയാണെന്ന് അച്ഛനും അമ്മയും ചോദിക്കുന്നുണ്ടായിരുന്നു.

Find Out More:

Related Articles: