അടിവസ്ത്രം കാണാനല്ലാതെ മറ്റെന്തു കാണാൻ ആണ് പ്രേക്ഷകർ വരുന്നതെന്ന് സംവിധായകൻ: ദുരനുഭവത്തേക്കുറിച്ച് പറഞ്ഞ് പ്രിയങ്ക ചോപ്ര! ഇപ്പോഴിത ഒരു സംവിധായകനിൽ നിന്ന് നേരിട്ട ദുരനുഭവത്തേക്കുറിച്ച് പറയുകയാണ് പ്രിയങ്ക. ദ് സോയ് റിപ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. 2002-2003 കാലഘട്ടത്തിൽ തനിയ്ക്ക് സംഭവിച്ച ദുരനുഭവത്തേ കുറിച്ചാണ് പ്രിയങ്ക പറയുന്നത്. ഒരു അണ്ടർകവർ ഏജന്റിന്റെ വേഷമായിരുന്നു ആ ചിത്രത്തിൽ പ്രിയങ്കയ്ക്ക്. പുരുഷ കഥാപാത്രത്തെ വശീകരിക്കാനാണ് പ്രിയങ്കയോട് സംവിധായകൻ ആവശ്യപ്പെട്ടത്. കരിയറിന്റെ തുടക്കത്തിൽ പലവിധ തരത്തിലുള്ള അവസ്ഥകളിലൂടെ താൻ കടന്നു പോയിട്ടുണ്ടെന്ന് പ്രിയങ്ക ചോപ്ര മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ബോളിവുഡിൽ പലവിധേന താൻ ചൂഷണം ചെയ്യപ്പെടുന്നുവെന്ന് മനസിലാക്കിയതോടെയാണ് താരം ഹോളിവുഡിലേക്ക് ചേക്കേറുന്നത്. സിറ്റാഡെൽ ആണ് പ്രിയങ്കയുടേതായി ഏറ്റവുമൊടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. ലവ് എഗെയ്നും പ്രിയങ്കയുടേതായി വരാനുണ്ട്. ബോളിവുഡ് വിട്ടു പോയതിനെ കുറിച്ച് മറ്റൊരു അഭിമുഖത്തിലും പ്രിയങ്ക തുറന്നു പറഞ്ഞിരുന്നു. ഇൻഡസ്ട്രിയിൽ (ബോളിവുഡ്) ഞാൻ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു. എന്നെ കാസ്റ്റ് ചെയ്യാത്ത ആളുകളുണ്ടായിരുന്നു. പിന്നീട് എനിക്കവിടെ മടുത്തു, ഒരു ഇടവേള ആവശ്യമാണെന്ന് തോന്നിയെന്നും പ്രിയങ്ക പറഞ്ഞു. എന്നെ എങ്ങനെ ഉപയോഗിക്കാം, എന്നല്ലാതെ എന്റെ കലയ്ക്ക് ഒരു പ്രാധാന്യവുമില്ലെന്നാണ് അപ്പോൾ തോന്നിയത്. ഞാൻ എന്താണ് ആ സിനിമയ്ക്കായി നൽകുന്നത് എന്നതിന് ഒരു മൂല്യവുമില്ലായിരുന്നു- പ്രിയങ്ക വ്യക്തമാക്കി.
പിന്നെ ഇക്കാര്യത്തെ പറ്റി അച്ഛനോട് സംസാരിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ ആ ചിത്രത്തിനായി ചെലവിട്ട പ്രൊഡക്ഷൻ പണവും തിരികെ കൊടുത്തുവെന്നും പ്രിയങ്ക പറയുന്നു. പിന്നെ അയാളുടെ മുഖം എന്നും കാണാൻ എനിക്ക് താത്പര്യവുമില്ലായിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. ഇപ്പോഴിത ഒരു സംവിധായകനിൽ നിന്ന് നേരിട്ട ദുരനുഭവത്തേക്കുറിച്ച് പറയുകയാണ് പ്രിയങ്ക. ദ് സോയ് റിപ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. 2002-2003 കാലഘട്ടത്തിൽ തനിയ്ക്ക് സംഭവിച്ച ദുരനുഭവത്തേ കുറിച്ചാണ് പ്രിയങ്ക പറയുന്നത്. ഒരു അണ്ടർകവർ ഏജന്റിന്റെ വേഷമായിരുന്നു ആ ചിത്രത്തിൽ പ്രിയങ്കയ്ക്ക്. പുരുഷ കഥാപാത്രത്തെ വശീകരിക്കാനാണ് പ്രിയങ്കയോട് സംവിധായകൻ ആവശ്യപ്പെട്ടത്.
പുരുഷ കഥാപാത്രത്തെ വശീകരിക്കാനാണ് പ്രിയങ്കയോട് സംവിധായകൻ ആവശ്യപ്പെട്ടത്. കരിയറിന്റെ തുടക്കത്തിൽ പലവിധ തരത്തിലുള്ള അവസ്ഥകളിലൂടെ താൻ കടന്നു പോയിട്ടുണ്ടെന്ന് പ്രിയങ്ക ചോപ്ര മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.ബോളിവുഡിൽ പലവിധേന താൻ ചൂഷണം ചെയ്യപ്പെടുന്നുവെന്ന് മനസിലാക്കിയതോടെയാണ് താരം ഹോളിവുഡിലേക്ക് ചേക്കേറുന്നത്. സിറ്റാഡെൽ ആണ് പ്രിയങ്കയുടേതായി ഏറ്റവുമൊടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. ലവ് എഗെയ്നും പ്രിയങ്കയുടേതായി വരാനുണ്ട്. ബോളിവുഡ് വിട്ടു പോയതിനെ കുറിച്ച് മറ്റൊരു അഭിമുഖത്തിലും പ്രിയങ്ക തുറന്നു പറഞ്ഞിരുന്നു. ഇൻഡസ്ട്രിയിൽ (ബോളിവുഡ്) ഞാൻ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു. എന്നെ കാസ്റ്റ് ചെയ്യാത്ത ആളുകളുണ്ടായിരുന്നു. പിന്നീട് എനിക്കവിടെ മടുത്തു, ഒരു ഇടവേള ആവശ്യമാണെന്ന് തോന്നിയെന്നും പ്രിയങ്ക പറഞ്ഞു. എന്നെ എങ്ങനെ ഉപയോഗിക്കാം, എന്നല്ലാതെ എന്റെ കലയ്ക്ക് ഒരു പ്രാധാന്യവുമില്ലെന്നാണ് അപ്പോൾ തോന്നിയത്. ഞാൻ എന്താണ് ആ സിനിമയ്ക്കായി നൽകുന്നത് എന്നതിന് ഒരു മൂല്യവുമില്ലായിരുന്നു- പ്രിയങ്ക വ്യക്തമാക്കി. പിന്നെ ഇക്കാര്യത്തെ പറ്റി അച്ഛനോട് സംസാരിച്ചു.