നവകേരള സദസിന് പിന്നാലെ മുഖ്യമന്ത്രിയുടെ പുത്തൻ പരിപാടി; നിർദേശങ്ങൾ ഇങ്ങനെ!

Divya John
 നവകേരള സദസിന് പിന്നാലെ മുഖ്യമന്ത്രിയുടെ പുത്തൻ പരിപാടി; നിർദേശങ്ങൾ ഇങ്ങനെ! മുഖാമുഖം' എന്നാണ് മുഖ്യമന്ത്രിയുടെ പുത്തൻ പരിപാടിയുടെ പേര്. വിവിധ മേഖലയിലുള്ളവരുമാണ് മുഖ്യമന്ത്രി മുഖാമുഖത്തിൽ സംവദിക്കുക. വിവിധ ജില്ലകളിലായി ഫെബ്രുവരി 18 മുതൽ മാർച്ച് മൂന്ന് വരെയാണ് സംവാദം നടക്കുക. നവകേരള സദസിന് പിന്നാലെ ജനങ്ങളുമായി മുഖാമുഖം സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, തൃശൂർ, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.രണ്ടായിരത്തിലധികം വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കണമെന്ന് നിർദേശമുണ്ട്. ഒരാൾക്ക് ഒരു മിനിറ്റ് വീതം ഒരു മണിക്കൂറാമ് പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സംസാരിക്കാനുള്ള സമയം. 




സംസാരിക്കാൻ കഴിയാത്തവർക്ക് കാര്യങ്ങൾ എഴുതി നൽകാം. എഴുത്ത് ഒരു പേജിൽ കവിയരുതെന്നും നിർദേശമുണ്ട്.വനിതകൾ, സാംസ്കാരിക പ്രവർത്തകർ, വനവാസി - ദളിത് വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, വിവിധ തൊഴിൽ മേഖലയിലുള്ളവർ, കാർഷിക മേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായാണ് മുഖ്യമന്ത്രി സംവദിക്കുക. വിദ്യാർഥികളോടാകും സംവാദം തുടങ്ങുന്ന ഫെബ്രുവരി 18 ന് ആദ്യം സംസാരിക്കുക.മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഒരു മിനിറ്റ് മുഖ്യമന്ത്രിയുമായി സംസാരിക്കാം. നവകേരള സദസിൻറെ മാതൃകയിൽ സ്പോൺസർഷിപ്പിലൂടെ ജില്ലാ ഭരണകൂടം പണം കണ്ടെത്തണം. പരിപാടിയുടെ നടത്തിപ്പിനായുള്ള മാർഗരേഖ പൊതുഭരണവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.




നവകേരള സദസിന് പിന്നാലെ ജനങ്ങളുമായി മുഖാമുഖം സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. 'മുഖാമുഖം' എന്നാണ് മുഖ്യമന്ത്രിയുടെ പുത്തൻ പരിപാടിയുടെ പേര്. വിവിധ മേഖലയിലുള്ളവരുമാണ് മുഖ്യമന്ത്രി മുഖാമുഖത്തിൽ സംവദിക്കുക. വിവിധ ജില്ലകളിലായി ഫെബ്രുവരി 18 മുതൽ മാർച്ച് മൂന്ന് വരെയാണ് സംവാദം നടക്കുക.സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, തൃശൂർ, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.


ഒരാൾക്ക് ഒരു മിനിറ്റ് വീതം ഒരു മണിക്കൂറാമ് പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സംസാരിക്കാനുള്ള സമയം. സംസാരിക്കാൻ കഴിയാത്തവർക്ക് കാര്യങ്ങൾ എഴുതി നൽകാം. എഴുത്ത് ഒരു പേജിൽ കവിയരുതെന്നും നിർദേശമുണ്ട്.വനിതകൾ, സാംസ്കാരിക പ്രവർത്തകർ, വനവാസി - ദളിത് വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, വിവിധ തൊഴിൽ മേഖലയിലുള്ളവർ, കാർഷിക മേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായാണ് മുഖ്യമന്ത്രി സംവദിക്കുക. വിദ്യാർഥികളോടാകും സംവാദം തുടങ്ങുന്ന ഫെബ്രുവരി 18 ന് ആദ്യം സംസാരിക്കുക.മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഒരു മിനിറ്റ് മുഖ്യമന്ത്രിയുമായി സംസാരിക്കാം. നവകേരള സദസിൻറെ മാതൃകയിൽ സ്പോൺസർഷിപ്പിലൂടെ ജില്ലാ ഭരണകൂടം പണം കണ്ടെത്തണം. പരിപാടിയുടെ നടത്തിപ്പിനായുള്ള മാർഗരേഖ പൊതുഭരണവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. 

Find Out More:

Related Articles: