സാമ്പത്തിക പ്രശ്നങ്ങളിൽപെട്ട് നാടുവിട്ടു, ​കള്ളനെ വീഴ്ത്തി സൂപ്പർഹീറോയായി!

Divya John
 സാമ്പത്തിക പ്രശ്നങ്ങളിൽപെട്ട് നാടുവിട്ടു, കള്ളനെ വീഴ്ത്തി സൂപ്പർഹീറോയായി! കലോത്സവവേദികളിലെ ഊട്ടുപുരകളിൽ തുടർച്ചയായി രുചിക്കൂട്ടുകളുമായി പ്രത്യക്ഷപ്പെടാറുള്ള അദ്ദേഹം തന്റെ ജീവിതം തുറന്നു പറയുകയാണ് സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ. പഴയിടം എന്ന തന്റെ വീട്ടുപേര് രുചിയുടെ ഒരു ഐഡന്റിൻ്റിയാക്കിയ മോഹനൻ നമ്പൂതിരി മലയാളികൾക്ക് സുപരിചിതനാണ്. എന്നാൽ, ആ പേര് ഒരു ബ്രാന്റ് ആക്കിയെടുക്കാൻ അങ്ങേയറ്റം കഷ്ടപ്പാടാണ് നേരിടേണ്ടി വന്നിട്ടുള്ളത്. 10 പൈസയ്ക്ക് ദാരിദ്ര്യം ഉണ്ടായിരുന്നതിനാൽ ബസിൽ കയറാതെ നടന്നായിരുന്നു അദ്ദേഹം കോളേജിലേക്ക് പോയിരുന്നത്. പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞിട്ട് നിരവധി പരീക്ഷകൾ എഴുതിയെങ്കിലും ഒന്നിലും നേട്ടമുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പിന്നീട്, സ്വന്തമായി ഒരു ബിസിനസ് എന്ന രീതിയിലേക്ക് ചിന്തിച്ചു തുടങ്ങി. കോട്ടയം ജില്ലയിൽ പാലാ കുറിച്ചിത്താനം എന്ന ചെറു ഗ്രാമത്തിലായിരുന്നു പിഡി മോഹനൻ എന്ന പഴയിടം മോഹനൻ നമ്പൂതിരി ജനിച്ചത്.



പേര് കേൾക്കുമ്പോൾ ഒരു ജന്മിയാണെന്ന് കരുതാമെങ്കിലും കൃത്യമായ വരുമാനമില്ലാത്ത ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്.അടുത്തുള്ള ഒരു പാൽ സൊസൈറ്റിയിൽ ജോലി ചെയ്ത് ചെറിയ പണം ലഭിച്ചിരുന്ന കാലമായിരുന്നു അത്. പണം വേണ്ടവിധം ഉപയോഗിക്കാൻ അറിയാത്തതിന്റെ ഒരു പ്രശ്നങ്ങൾ താൻ ആ സമയത്ത് നേരിട്ടിരുന്നു ഇതെല്ലാം വലിയ ഭാരമാണ് ജീവിതത്തിൽ ഉണ്ടാക്കിയതെന്നും അദ്ദേഹം ഓർക്കുന്നു. ഇതോടെ നാട്ടിൽ നിന്നാൽ ശരിയാകില്ലെന്ന തിരിച്ചറിവ് ഉണ്ടാകുകയും നാടുവിടാൻ തീരുമാനിക്കുകയും ചെയ്തു. ഫിസിക്സിൽ പഠനം പൂർത്തീകരിച്ചതിനാൽ ലബോറട്ടറി സാധനങ്ങൾ നൽകുന്ന ഒരു സംരംഭം തുടങ്ങാൻ പദ്ധതിയിട്ടു. സ്കൂൾ, കോളേജ് ലബോറട്ടറികൾക്കും മെഡിക്കൽ ലബോറട്ടറികൾക്കും ആവശ്യമായ ആന്റിജനുകളും മറ്റും നൽകുന്ന ഒരു പദ്ധതി പ്ലാനിടുകയായിരുന്നു. അതിനിടയിൽ ചെറിയ സാമ്പത്തിക പ്രതിസന്ധികളും അദ്ദേഹത്തെ വലച്ചിരുന്നു.



പക്ഷെ, നാടുവിടുന്നതിന് മുൻപായി സുഹൃത്തുക്കൾ ഒരുക്കിയ ഒരു ഇഡ്ഡലി തീറ്റ മത്സരം സംഘടിപ്പിക്കുയും ചെയ്തു. അന്ന് മത്സരാവേശത്തിൽ 25ലധികം ഇഡ്ഡലി കഴിച്ച് ഒന്നാമനായത് പഴയിടമായിരുന്നു. എന്നാൽ, അതിന് ശേഷമോ മുൻപോ അത്രയധികം ഇഡ്ഡലി കഴിച്ചിട്ടില്ലെന്നും പഴയിടം പറയുന്നു. അന്ന് തീറ്റമത്സരത്തിൽ കിട്ടിയ ഒന്നാം സമ്മാനവുമായി നേരെ നാടുവിടുകയായിരുന്നു അദ്ദേഹം. എയർ ഫോഴ്സിലുള്ള തന്റെ ഇളയ സഹോദരന്റെ അടുത്തേക്കാണ് ആദ്യം ലക്ഷ്യം വച്ചത്. അയാളുടെ സഹായത്തോടെ അവിടെയെവിടെങ്കിലും കൂടാമെന്ന് കരുതിയായിരുന്നു യാത്ര. എന്നാൽ, ട്രെയിൻ യാത്രയ്ക്കിടെ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന 85 രൂപയും പോക്കറ്റടിച്ച് നഷ്ടപ്പെട്ടു. ഇതോടെ കൈയ്യിൽ അവശേഷിച്ചത് വെറും ഒരു രൂപ മാത്രമായിരുന്നു. ആ പണം വച്ച് വേണം അനിയന്റെ അടുത്തേക്ക് എത്തേണ്ടത്. അവിചാരിതമായി ബസ് സമരം കൂടി വന്നതോടെ പെട്ട അവസ്ഥയിലാരിന്നു. വിവരം പറഞ്ഞ് സഹോദരനെ വിളിക്കാൻ ഒരു കൊയിൻ ബൂത്തിൽ എത്തി വിളിച്ചെങ്കിലും അവനെ കിട്ടിയില്ല.




അതോടെ അവശേഷിച്ചിരുന്ന പണവും നഷ്ടമായി. അപ്പോഴേക്കും സ്റ്റേഷനിലെ മറ്റുള്ള ആളുകളെല്ലാം ഓടിയെത്തുകയും ബാഗ് കരസ്ഥമാക്കി. സ്ത്രീക്ക് നൽകുകയും ചെയ്തു. കള്ളനെ പിടിച്ചുകൊടുത്തത് താനാണെന്ന് മനസ്സിലായതോടെ അവർ 50 രൂപ എടുത്ത് നൽകുകയും ചെയ്തു. തനിക്ക് ജീവിതത്തിൽ ലഭിച്ച വലിയ ഒരു നിധിയായിരുന്നുവത് എന്നാണ് പഴയിടം ഇപ്പോൾ ഓർക്കുന്നത്. ഭക്ഷണം കഴിക്കാതെ ഒരു ദിവസം മുഴുവൻ ഇരുന്നതിന്റെ വിഷമം ലഭിച്ച 50 രൂപകൊണ്ട് അദ്ദേഹം മാറ്റി. പിന്നീട്, 18 കിലോമീറ്റർ നടന്ന് അനിയന്റെ അടുത്തെത്തി കാണുകയും ചെയ്തു. എന്നാൽ, തിരിച്ചടിയായത് എയർ ഫോഴ്സിന്റെ ചില നിയമങ്ങളായിരുന്നു. അതിഥികൾ ആരുവന്നാലും അവിടെ താമസിപ്പിച്ചുരുന്നില്ല. പിന്നീട്, ബോംബെയ്ക്ക് പോകുകയും ചെയ്തു. അന്ന് ആ യാത്ര നടത്തുന്നതിന് അനിയൻ പണം നൽകുകയും ചെയ്തിരുന്നു. പക്ഷെ അവിടെയും തനിക്ക് തിരിച്ചടിയായിരുന്നു ഫലം. നാല് തട്ടുകളായി കട്ടിലുകൾ ഇട്ടിരുന്ന ഒരു മുറിയിലായിരുന്നു അന്ന് ആ സുഹൃത്ത് താമസിച്ചിരുന്നത്. മറ്റൊരാളെ കൂടി അവിടെ താമസിപ്പിക്കുന്നതിന് അനുമതിയുണ്ടായിരുന്നില്ല. 



നിലത്ത് പോലും കിടത്താൻ ഉടമ സമ്മതിക്കുകയുമില്ലെന്ന് പറഞ്ഞു. വൈകാതെ തന്നെ മടങ്ങിപ്പോകുന്നതാണ് നല്ലതെന്നും സുഹൃത്ത് പറഞ്ഞതോടെ വളരെയധികം ആശങ്കയിലേക്ക് തള്ളപ്പെട്ടു. ബന്ധപ്പെടാൻ ഒരു മാർഗവുമില്ലാതെ വന്നതോടെ വൈകിട്ട് എത്തുന്ന എയർഫോഴ്സിന്റെ വാഹനം കാത്തിരുപ്പായി. പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങാൻ തന്നെ തീരുമാനിച്ചു. പ്ലാറ്റ്ഫോം ടിക്കറ്റിന് ആവശ്യമായ 10 പൈസ പോലും തന്റെ കൈയ്യിൽ ആസമയത്ത് ഉണ്ടായിരുന്നില്ല. ജീവനക്കാർ ആരെങ്കിലും തന്നെ പിടിക്കുവാണെങ്കിൽ പിടിക്കട്ടെ എന്ന് കരുതി അവിടെ തന്നെ കിടന്നു. അപ്രതീക്ഷിതമായി രാത്രി 11 മണിയായപ്പോൾ സ്റ്റേഷന്റെ ഒരു അറ്റത്ത് നിന്നും ഒരു സ്ത്രീയുടെ ബാഗുമായി ഒരാൾ ഓടിവരുന്നത് കണ്ടു. ബാഗിന്റെ ഉടമയായ സ്ത്രീ അയാളുടെ പിന്നാലെ ഛോർ ഛോർ എന്നും നിലവിളിച്ചുകൊണ്ട് ഓടി വരുന്നുണ്ടായിരുന്നു. തന്റെ അടുത്തെത്തിയപ്പോൾ റെയിൽ

Find Out More:

Related Articles: