ട്രെൻഡിങ്ങായി 'ഇന്ത്യ വിത്ത് ഇസ്രായേൽ!

Divya John
 ട്രെൻഡിങ്ങായി 'ഇന്ത്യ വിത്ത് ഇസ്രായേൽ! ശനിയാഴ്ച പുലർച്ചെ ദക്ഷിണ മധ്യ ഇസ്രായേൽ ഭാഗങ്ങളിലേക്ക് ഹമാസ് തുടർച്ചയായി റോക്കറ്റ് ആക്രമണം അടക്കം നടത്തുകയും ചെയ്തിരുന്നു. ഹമാസ് ഭീകരർ ആക്രമിക്കുകയും നിരവധി ഇസ്രായേലികളെ ബന്ദിയാക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഇരകളായവർക്കും അവരുടെ കുടുംബത്തിനും പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. യുഎസ് അടക്കമുള്ള മറ്റ് ലോകനേതാക്കളും ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് രംഗത്തുവന്നു. ഹമാസ് നടത്തിയ ആക്രമണങ്ങളിൽ‌ ഇസ്രായേൽ തിരിച്ചടിയും തുടങ്ങിയിരുന്നു. ഹമാസിന്റെ ആക്രമണത്തിന് തിരിച്ചടിക്കുമെന്നും യുദ്ധം തുടങ്ങിയതായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ വ്യക്തമാക്കി.







 ഇസ്രായേലിലുണ്ടായരിക്കുന്ന ഭീകരാക്രമണം അതന്ത്യം ഞെട്ടലുണ്ടാക്കുന്നതാണെന്നും നമ്മുടെ പ്രാർത്ഥനയും ചിന്തകളും അവിടുത്തെ നിഷ്കളങ്കരായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഉണ്ടാകുമെന്നും പ്രധാനമന്ത്രി കുറിച്ചു. ഈ ദുർഘട നിമിഷത്തിൽ ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ പ്രതികരിച്ചു. തെക്കൻ ഇസ്രായേലിൽ ഇന്നലെ രാവിലെ മുതലുണ്ടായ ആക്രമണത്തിൽ മുന്നൂറിലേറെ ആളുകൾ കൊല്ലപ്പെട്ടുണ്ട്. ഏതാണ്ട് അമ്പതിലധികം ഭീകരർ‌ ഇസ്രായേലിൽ ഉണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഇസ്രായേലിന് നേരെ നടന്നത് ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ ദക്ഷിണ മധ്യ ഇസ്രായേൽ ഭാഗങ്ങളിലേക്ക് ഹമാസ് തുടർച്ചയായി റോക്കറ്റ് ആക്രമണം അടക്കം നടത്തുകയും ചെയ്തിരുന്നു.






ഹമാസ് ഭീകരർ ആക്രമിക്കുകയും നിരവധി ഇസ്രായേലികളെ ബന്ദിയാക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഇരകളായവർക്കും അവരുടെ കുടുംബത്തിനും പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. നിരവധി ഇന്ത്ര്യൻ ഹാൻ‍ഡിലുകളിൽ നിന്നും ഇസ്രായേലിന് പിന്തുണയുമായി ട്വീറ്റുകൾ വന്നിരുന്നു. ഇതോടെ, ഏറെ നേരം ഈ ഹാഷ്ടാഗ് ട്രെൻഡിങ് ആയിരുന്നു. അതിന് പുറമെ, 'വി സപ്പോർട്ട് ഇസ്രായേൽ' എന്ന ഹാഷ്ടാഗും 'സേവ് ഗാസ' എന്ന ഹാഷ്ടാഗും ചർച്ചയായിരുന്നു. ഹമാസ് അധിനിവേശത്തിൽ ഇസ്രായേലിന് പിന്തുണ അറിയിച്ചതിന് ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇസ്രായേൽ. ഇന്ത്യ വിത്ത് ഇസ്രായേൽ എന്ന ഹാഷ്ടാഗ് എക്സിൽ ട്രെൻഡിങ് ആയിരുന്നു. അതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഇസ്രായേൽ പ്രതികരണം. 'നന്ദി ഇന്ത്യ' എന്നായിരുന്നു ഇസ്രായേലിന്റെ ഔദ്യോഗിക ട്വീറ്റിൽ ഉണ്ടായിരുന്നത്.






 ഇസ്രായേലിലുണ്ടായരിക്കുന്ന ഭീകരാക്രമണം അതന്ത്യം ഞെട്ടലുണ്ടാക്കുന്നതാണെന്നും നമ്മുടെ പ്രാർത്ഥനയും ചിന്തകളും അവിടുത്തെ നിഷ്കളങ്കരായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഉണ്ടാകുമെന്നും പ്രധാനമന്ത്രി കുറിച്ചു. ഈ ദുർഘട നിമിഷത്തിൽ ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ പ്രതികരിച്ചു. തെക്കൻ ഇസ്രായേലിൽ ഇന്നലെ രാവിലെ മുതലുണ്ടായ ആക്രമണത്തിൽ മുന്നൂറിലേറെ ആളുകൾ കൊല്ലപ്പെട്ടുണ്ട്. ഏതാണ്ട് അമ്പതിലധികം ഭീകരർ‌ ഇസ്രായേലിൽ ഉണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഇസ്രായേലിന് നേരെ നടന്നത് ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ ദക്ഷിണ മധ്യ ഇസ്രായേൽ ഭാഗങ്ങളിലേക്ക് ഹമാസ് തുടർച്ചയായി റോക്കറ്റ് ആക്രമണം അടക്കം നടത്തുകയും ചെയ്തിരുന്നു. ഹമാസ് ഭീകരർ ആക്രമിക്കുകയും നിരവധി ഇസ്രായേലികളെ ബന്ദിയാക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഇരകളായവർക്കും അവരുടെ കുടുംബത്തിനും പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. നിര


Find Out More:

Related Articles: