സ്വപ്‌ന സുരേഷിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു എം വി ഗോവിന്ദൻ!

Divya John
സ്വപ്‌ന സുരേഷിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു എം വി ഗോവിന്ദൻ! തളിപ്പറമ്പ് കോടതിയിൽ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് എം വി ഗോവിന്ദൻ നേരിട്ടു ഹാജരായി ഹർജി നൽകിയത്.സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച പരാതിയിൽ നിന്നും സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന വെളിപ്പെടുത്തലുകളിൽ നിന്നും പിന്തിരിയുന്നതിനായി കണ്ണൂർ ബക്കളം സ്വദേശി വിജേഷ് പിള്ള വഴി 30 കോടി രൂപ തനിക്ക് എം വിഗോവിന്ദന്റെ നിർദ്ദേശപ്രകാരം വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്‌ന സുരേഷ് തന്റെ ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നത്. 



എന്നാൽ ഈ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപണം തന്റെ വ്യക്തിജീവിതത്തെ കരിനിഴലിലാക്കിയെന്നും 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു എം വി ഗോവിന്ദന്റെ ആവശ്യം.സംഭവം നടന്ന ബെംഗളൂരുവിലെ ഒരു ആഡംബര ഹോട്ടലിൽ എത്തി പോലീസ് സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുമ്പോഴാണ് ഹൈക്കോടതി എഫ്ഐആർ സ്റ്റേ ചെയ്യുന്നത്. ഇതു സിപിഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു. ഇതേ തുടർന്നാണ് എം വി ഗോവിന്ദൻ തളിപ്പറമ്പ് കോടതിയിൽ മാനനഷടക്കേസെടുക്കാൻ ഹർജി നൽകിയത്.ഇതേസമയം സ്വപ്‌ന സുരേഷ് കലാപം സൃഷ്ടിക്കാൻ സോഷ്യൽ മീഡിയയിലൂടെ വിദ്വേഷ പ്രചരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് തളിപ്പറമ്പ് ടൗൺ പോലിസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിരുന്നു. 




കേസിലെ മറ്റൊരു പ്രതിയായ വിജേഷ് പിള്ളയെ കണ്ണൂരിലേക്ക് വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു.തളിപ്പറമ്പ് കോടതിയിൽ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് എം വി ഗോവിന്ദൻ നേരിട്ടു ഹാജരായി ഹർജി നൽകിയത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച പരാതിയിൽ നിന്നും സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന വെളിപ്പെടുത്തലുകളിൽ നിന്നും പിന്തിരിയുന്നതിനായി കണ്ണൂർ ബക്കളം സ്വദേശി വിജേഷ് പിള്ള വഴി 30 കോടി രൂപ തനിക്ക് എം വിഗോവിന്ദന്റെ നിർദ്ദേശപ്രകാരം വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്‌ന സുരേഷ് തന്റെ ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നത്.  



ഇതേസമയം സ്വപ്‌ന സുരേഷ് കലാപം സൃഷ്ടിക്കാൻ സോഷ്യൽ മീഡിയയിലൂടെ വിദ്വേഷ പ്രചരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് തളിപ്പറമ്പ് ടൗൺ പോലിസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വിജേഷ് പിള്ളയെ കണ്ണൂരിലേക്ക് വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു.തളിപ്പറമ്പ് കോടതിയിൽ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് എം വി ഗോവിന്ദൻ നേരിട്ടു ഹാജരായി ഹർജി നൽകിയത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച പരാതിയിൽ നിന്നും സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന വെളിപ്പെടുത്തലുകളിൽ നിന്നും പിന്തിരിയുന്നതിനായി കണ്ണൂർ ബക്കളം സ്വദേശി വിജേഷ് പിള്ള വഴി 30 കോടി രൂപ തനിക്ക് എം വിഗോവിന്ദന്റെ നിർദ്ദേശപ്രകാരം വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്‌ന സുരേഷ് തന്റെ ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നത്.  

Find Out More:

Related Articles: