മന്ത്രി മുഹമ്മദ് റിയാസിൻ്റെ മിന്നൽ പരിശോധനയിൽ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ! മന്ത്രിയുടെ നിർദേശപ്രകാരം, പൊതുമരാമത്ത് ചീഫ് ആർക്കിടെക്ടിനെയും ഡെപ്യൂട്ടി ചീഫ് ആർക്കിടെക്ടിനെയും സസ്പെൻഡ് ചെയ്തു. ഇതു കൂടാതെ, വകുപ്പിലെ മറ്റ് 18 ജീവനക്കാർക്കെതിരെ കടുത്ത വകുപ്പു തല നടപടിയെടുത്തു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പരിശോധനയിൽ ഓഫീസ് നടത്തിപ്പിൽ ഗുരുതര വീഴ്ച കണ്ടെത്തിയ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി. രാവിലെ 10.15 ഓടെ മന്ത്രി എത്തിയപ്പോൾ 41 ജീവനക്കാരുള്ള ഓഫീസിൽ 14 പേർ മാത്രമാണ് ഹാജരായിരുന്നത്.
ഹാജർ രേഖകളിലടക്കം ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നു ഓഫീസിൻ്റെ പ്രവർത്തനം പരിശോധിക്കുവാൻ മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞമാസം 23 നായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് ചീഫ് ആർക്കിടെക്ട് ഓഫീസിൽ മിന്നൽ പരിശോധന നടത്തിയത്. പ്രധാന രജിസ്റ്ററുകളും രേഖകളും സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തി, കൃത്യസമയത്ത് ജീവനക്കാർ ഹാജരാകുന്നില്ല എന്നിങ്ങനെയായിരുന്നു പരിശോധനയിലെ കണ്ടെത്തൽ.
ഇതോടെയാണ്, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയത്. മന്ത്രിയുടെ പരിശോധന നടക്കുമ്പോൾ ഓഫീസിൽ വൈകിയെത്തിയ 13 പേർക്കെതിരെയും അന്ന് ഹാജരാകാതിരുന്ന അഞ്ചു പേർക്കെതിരെയുമാണ് കടുത്ത വകുപ്പു തല നടപടിയെടുത്തത്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, പൊതുമരാമത്ത് വിജിലൻസ് എന്നിവർ നടത്തിയ പരിശോധയിൽ ഓഫീസ് പ്രവർത്തനത്തിൽ ഗുരുതര വീഴ്ച കണ്ടെത്തി.
കഴിഞ്ഞമാസം 23 നായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് ചീഫ് ആർക്കിടെക്ട് ഓഫീസിൽ മിന്നൽ പരിശോധന നടത്തിയത്. രാവിലെ 10.15 ഓടെ മന്ത്രി എത്തിയപ്പോൾ 41 ജീവനക്കാരുള്ള ഓഫീസിൽ 14 പേർ മാത്രമാണ് ഹാജരായിരുന്നത്. ഹാജർ രേഖകളിലടക്കം ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നു ഓഫീസിൻ്റെ പ്രവർത്തനം പരിശോധിക്കുവാൻ മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയായിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരം, പൊതുമരാമത്ത് ചീഫ് ആർക്കിടെക്ടിനെയും ഡെപ്യൂട്ടി ചീഫ് ആർക്കിടെക്ടിനെയും സസ്പെൻഡ് ചെയ്തു.
ഇതു കൂടാതെ, വകുപ്പിലെ മറ്റ് 18 ജീവനക്കാർക്കെതിരെ കടുത്ത വകുപ്പു തല നടപടിയെടുത്തു. കഴിഞ്ഞമാസം 23 നായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് ചീഫ് ആർക്കിടെക്ട് ഓഫീസിൽ മിന്നൽ പരിശോധന നടത്തിയത്. പ്രധാന രജിസ്റ്ററുകളും രേഖകളും സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തി, കൃത്യസമയത്ത് ജീവനക്കാർ ഹാജരാകുന്നില്ല എന്നിങ്ങനെയായിരുന്നു പരിശോധനയിലെ കണ്ടെത്തൽ. ഇതോടെയാണ്, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയത്. മന്ത്രിയുടെ പരിശോധന നടക്കുമ്പോൾ ഓഫീസിൽ വൈകിയെത്തിയ 13 പേർക്കെതിരെയും അന്ന് ഹാജരാകാതിരുന്ന അഞ്ചു പേർക്കെതിരെയുമാണ് കടുത്ത വകുപ്പു തല നടപടിയെടുത്തത്.