രാഹുൽ ഗാന്ധിയുടെ അയോഗ്യത; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശന മുന്നയിച്ച്‌ പിണറായി വിജയൻ!

Divya John
 രാഹുൽ ഗാന്ധിയുടെ അയോഗ്യത; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശന മുന്നയിച്ച്‌ പിണറായി വിജയൻ! ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിൻറെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വം റദ്ദാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.  സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങൾക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങൾക്ക് ഇവർ എന്ത് വിലയാണ് നൽകുന്നത്? ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്‌ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുൽ ഗാന്ധി എന്നിവർക്കെതിരായ കേസുകളിലും പ്രതികരിച്ച പ്രതിപക്ഷ എം പിമാരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതും ഇതിന്റെ മറ്റൊരു ഭാഗമാണ്. 



രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിൻറെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി മുൻനിർത്തി ലോക് സഭാംഗത്വത്തിനു അയോഗ്യത കല്പിച്ചതും. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണ്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നത്. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമായിരിക്കും അന്തിമ വിജയമെന്നും നിശബ്ദനാക്കാനോ ഭയപ്പെടുത്താനോ നോക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഉത്തരവ് തിടുക്കത്തിലുള്ളതും രാഷ്ട്രീയ പ്രേരിതവുമാണ്. ലോക്‌സഭാ സെക്രട്ടേറിയറ്റിൻറെ നടപടി രാഷ്ട്രീയമായും നിയമപരമായും കോൺഗ്രസ് നേരിടുമെന്നും വിഡി സതീശൻ പറഞ്ഞു.



 രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമായിരിക്കും അന്തിമ വിജയമെന്നും നിശബ്ദനാക്കാനോ ഭയപ്പെടുത്താനോ നോക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഉത്തരവ് തിടുക്കത്തിലുള്ളതും രാഷ്ട്രീയ പ്രേരിതവുമാണ്. ലോക്‌സഭാ സെക്രട്ടേറിയറ്റിൻറെ നടപടി രാഷ്ട്രീയമായും നിയമപരമായും കോൺഗ്രസ് നേരിടുമെന്നും വിഡി സതീശൻ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ പോസ്‌റ്റർ പതിച്ചതിൻറെ പേരിൽ ഡൽഹിയിൽ കൂട്ടത്തോടെ കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്തു. ഇതൊന്നും ജനാധിപത്യ സമൂഹത്തിനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾക്കും നിരക്കുന്ന നടപടികളല്ല.


രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിൻറെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി മുൻനിർത്തി ലോക് സഭാംഗത്വത്തിനു അയോഗ്യത കല്പിച്ചതും. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണ്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നത്. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമായിരിക്കും അന്തിമ വിജയമെന്നും നിശബ്ദനാക്കാനോ ഭയപ്പെടുത്താനോ നോക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഉത്തരവ് തിടുക്കത്തിലുള്ളതും രാഷ്ട്രീയ പ്രേരിതവുമാണ്. ലോക്‌സഭാ സെക്രട്ടേറിയറ്റിൻറെ നടപടി രാഷ്ട്രീയമായും നിയമപരമായും കോൺഗ്രസ് നേരിടുമെന്നും വിഡി സതീശൻ പറഞ്ഞു. 

Find Out More:

Related Articles: