പഞ്ചായത്ത് ഓഫീസിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം മാറ്റി എന്ന് പരാതി!

Divya John
 പഞ്ചായത്ത് ഓഫീസിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം മാറ്റിഎന്ന് പരാതി! ജില്ലയിലെ വെല്ലോര് നനഗരത്തിലുള്ള പഞ്ചായത്ത് ഓഫീസിൽ നിന്നും വാർഡ് അംഗമാണ് ഇത്തരത്തിൽ നടപടിയെടുത്തത്. കനകരാജ് എന്ന് പേരുള്ള അംഗമാണ് ഇത്തരത്തിൽ പെരുമാറിയത് എന്നാണ് ഇന്ത്യാ ടുഡെ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെയാണ് ബിജെപി അംഗം പ്രധാനമന്ത്രിയുടെ ചിത്രം പഞ്ചായത്ത് ഓഫീസിൽ ആലേഖനം ചെയ്തത്. എക്സിക്യൂട്ടീവ് ഓഫീസറുടെ മുറിയിലായിരുന്നു വച്ചിരുന്നത്. ചിത്രം മാറ്റിയതോടെ, ബിജെപി അംഗങ്ങളെ ചൊടിപ്പിക്കുകയായിരുന്നു.
സംസ്ഥാന ഭരണകക്ഷിയായ ഡിഎംകെയുടെ പിന്തുണയോടുകൂടി സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച അംഗമാണ് കനകരാജ്.






  
പഞ്ചായത്ത് ഓഫീസിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം മാറ്റിയ സംഭവം വിവാദത്തിൽ തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായിരിക്കുന്നത്. ഫെബ്രുവരി അവസാനം തമിഴ്‌നാട്ടിൽ നടന്ന നഗര തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ബിജെപി ശക്തി പ്രാപിച്ചുവെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകത്തിനും അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിനും ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി തങ്ങൾ ഉയർന്നുവെന്ന് ഒറ്റയ്ക്ക് മത്സരിച്ച ഭാരതീയ ജനതാ പാർട്ടി പറയുന്നത്. അടുത്തിടെ ഹിന്ദി വിരുദ്ധ പ്രതിഷേധങ്ങൾ തമിഴ്നാട്ടിൽ വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു.സംസ്ഥാന ഭരണകക്ഷിയായ ഡിഎംകെയുടെ പിന്തുണയോടുകൂടി സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച അംഗമാണ് കനകരാജ്.








പഞ്ചായത്ത് ഓഫീസിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം മാറ്റിയ സംഭവം വിവാദത്തിൽ തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായിരിക്കുന്നത്. ഫെബ്രുവരി അവസാനം തമിഴ്‌നാട്ടിൽ നടന്ന നഗര തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ബിജെപി ശക്തി പ്രാപിച്ചുവെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകത്തിനും അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിനും ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി തങ്ങൾ ഉയർന്നുവെന്ന് ഒറ്റയ്ക്ക് മത്സരിച്ച ഭാരതീയ ജനതാ പാർട്ടി പറയുന്നത്.







  ബിജെപിക്ക് അനുകൂലമായ മൊത്തം വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്. പോൾ ചെയ്ത 17,082,624 വോട്ടുകളിൽ 924,755 വോട്ടുകൾ അഥവാ ഏകദേശം 5.4% വോട്ടുകൾ പാർട്ടി നേടി. ഇത് ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും ശേഷം വോട്ട് വിഹിതത്തിന്റെ കാര്യത്തിൽ മൂന്നാമത്തെ വലിയ കക്ഷിയായി മാറുകയായിരുന്നു. ജില്ലയിലെ വെല്ലോര് നനഗരത്തിലുള്ള പഞ്ചായത്ത് ഓഫീസിൽ നിന്നും വാർഡ് അംഗമാണ് ഇത്തരത്തിൽ നടപടിയെടുത്തത്. കനകരാജ് എന്ന് പേരുള്ള അംഗമാണ് ഇത്തരത്തിൽ പെരുമാറിയത് എന്നാണ് ഇന്ത്യാ ടുഡെ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Find Out More:

bjp

Related Articles: