മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് മുഴുവൻ രേഖകളും ഹാജരാക്കാൻ ലോകായുക്തയുടെ നിർദേശം!

Divya John
  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് മുഴുവൻ രേഖകളും ഹാജരാക്കാൻ ലോകായുക്തയുടെ നിർദേശം! ഫെബ്രുവരി 11ന് കേസ് വീണ്ടും പരിഗണിക്കുന്നതിനു മുൻപായി രേഖകൾ ഹാജരാക്കാനാണ് നിർദേശം. അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബങ്ങളെ സഹായിക്കാൻ ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിച്ചെന്ന ആരോപണമാണ് ലോകായുക്ത അന്വേഷിക്കുന്നത്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചെന്ന കേസിൽ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ലോകായുക്ത നിർദേശം. മുതിർന്ന എൻസിപി നേതാവ് ഉഴവൂർ വിജയൻ അന്തരിച്ചപ്പോൾ അദ്ദേഹത്തിൻ്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവിലേയ്ക്ക് 25 ലക്ഷം രൂപ നൽകിയെന്നാണ് ഒരു ആരോപപണം. 







  കൂടാതെ അന്തരിച്ച എംഎൽഎ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് കാറിൻ്റെ വായ്പ തിരിച്ചടയ്ക്കാനും പണയം വെച്ച സ്വർണം തിരിച്ചെടുക്കാനുമായി 8.5 ലക്ഷം രൂപ നൽകിയെന്നും ആരോപണമുണ്ട്. കൂടാതെസിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ സുരക്ഷാ ചുമതലയിലുള്ള പോലീസ് ഉദ്യോഗസ്ഥൻ്റെ മരണശേഷം അദ്ദേഹത്തിൻ്റെ കുടുംബത്തിന് ദുരിതാശ്വാസ നിധിയിൽ നിന്ന് 25 ലക്ഷം രൂപ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ മൂന്ന് സംഭവങ്ങളും ദുരിത്വാശ്വാസനിധി വക മാറ്റി ചെലവഴിച്ചതാണെന്നാണ് ആരോപണം. എന്നാൽ ഇക്കാര്യങ്ങളിൽ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും ഇത് മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തിൽപ്പെട്ട വിഷയമാണെന്നുമാണ് സർക്കാർ വാദിക്കുന്നത്. അതേസമയം, ദുരിതാശ്വാസ നിധി എങ്ങനെ ഉപയോഗിക്കണെന്ന് തീരുമാനിക്കാൻ മുഖ്യമന്ത്രിയ്ക്ക് വിവേചനാധികാരമുണ്ടെന്നാണ് ചീഫ് സെക്രടട്ടറി ഇന്ന് ലോകായുക്തയിൽ അറിയിച്ചത്.







   മുഖ്യമന്ത്രിയാണ് കേസിലെ ഒന്നാം പ്രതി. മന്ത്രിസഭയിലെ മറ്റംഗങ്ങളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. അതേസമയം, ദുരിതാശ്വാസ നിധി എങ്ങനെ ഉപയോഗിക്കണെന്ന് തീരുമാനിക്കാൻ മുഖ്യമന്ത്രിയ്ക്ക് വിവേചനാധികാരമുണ്ടെന്നാണ് ചീഫ് സെക്രടട്ടറി ഇന്ന് ലോകായുക്തയിൽ അറിയിച്ചത്. മുഖ്യമന്ത്രിയാണ് കേസിലെ ഒന്നാം പ്രതി. മന്ത്രിസഭയിലെ മറ്റംഗങ്ങളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ലോകായുക്ത തള്ളി. മന്ത്രി നടത്തിയത് സർവകലാശാല പ്രോ വൈസ് ചാൻസലർ എന്ന നിലയ്ക്കുള്ള ഇടപെടൽ മാത്രമാണെന്നും വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരം ഗവർണർക്ക് മാത്രമാണെന്നും ലോകായുക്ത നിരീക്ഷിച്ചു. 






 അതേസമയം, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ചട്ടലംഘനമോ സ്വജനപക്ഷപാതമോ നടത്തിയിട്ടില്ലെന്ന് ലോകായുക്ത കണ്ടെത്തി. മുഖ്യമന്ത്രിയാണ് കേസിലെ ഒന്നാം പ്രതി. മന്ത്രിസഭയിലെ മറ്റംഗങ്ങളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. അതേസമയം, ദുരിതാശ്വാസ നിധി എങ്ങനെ ഉപയോഗിക്കണെന്ന് തീരുമാനിക്കാൻ മുഖ്യമന്ത്രിയ്ക്ക് വിവേചനാധികാരമുണ്ടെന്നാണ് ചീഫ് സെക്രടട്ടറി ഇന്ന് ലോകായുക്തയിൽ അറിയിച്ചത്. മുഖ്യമന്ത്രിയാണ് കേസിലെ ഒന്നാം പ്രതി. മന്ത്രിസഭയിലെ മറ്റംഗങ്ങളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ലോകായുക്ത തള്ളി. മന്ത്രി നടത്തിയത് സർവകലാശാല പ്രോ വൈസ് ചാൻസലർ എന്ന നിലയ്ക്കുള്ള ഇടപെടൽ മാത്രമാണെന്നും വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരം ഗവർണർക്ക് മാത്രമാണെന്നും ലോകായുക്ത നിരീക്ഷിച്ചു.

Find Out More:

Related Articles: