പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ സിനിമയിലേക്ക് എത്തിയതാണ്, ഇന്നും പഴയപോലെ സുന്ദരി ആയിരിക്കുന്നത് എങ്ങനെ!

Divya John
 പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ സിനിമയിലേക്ക് എത്തിയതാണ്, ഇന്നും പഴയപോലെ സുന്ദരി ആയിരിക്കുന്നത് എങ്ങനെ!  അക്കൂട്ടത്തിൽ ഒരു ചിത്രമാണ് പവിത്രം. പവിത്രം കണ്ട ഒരു മലയാളി പോലും ലാലേട്ടൻ അവതരിപ്പിച്ച ചേട്ടച്ഛൻ എന്ന കഥാപാത്രത്തെയും ചേട്ടച്ഛന്റെ മീനാക്ഷിയെയും മറക്കില്ല. കണ്ണ് നിറയ്ക്കാതെ ഒരാൾക്കുപോലും കണ്ടു തീർക്കാൻ കഴിയാത്ത ചിത്രമാണ് പവിത്രം. വിന്ദുജാ മേനോൻ എന്ന നായികയെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രം കൂടി ആയിരുന്നു പവിത്രം. മലയാള സിനിമയിൽ മോഹൻലാൽ എന്ന നടൻ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങൾ ഉണ്ട്. ചെയ്തുവച്ച ഓരോ കഥാപാത്രവും മലയാളികളെ സംബന്ധിച്ച് ലാലേട്ടൻ എന്ന അതുല്യ പ്രതിഭ മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ തന്നെയാണ്.



അന്ന് മുതൽ ലാലേട്ടനെ ചേട്ടച്ഛൻ എന്ന് തന്നെയാണ് വിളിക്കുന്നത്. സിനിമയിൽ അഭിനയിക്കുന്ന സമയത്ത് പോലും ലാൽ സാർ എന്നോ ലാലേട്ടൻ എന്നോ വിളിച്ചിട്ടില്ല. അന്ന് മുതൽ ഞാൻ ചേട്ടച്ഛൻ എന്ന് തന്നെയാണ് വിളിക്കുന്നത്. ഇന്നും സംസാരിക്കുമ്പോൾ ഞാൻ കരുതാറുണ്ട് അത് മാറ്റി വിളിക്കണം എന്നൊക്കെ. പക്ഷെ ഫ്ലുവെൻറ് ആയി വരുന്നത് ചേട്ടച്ഛൻ എന്ന് തന്നെയാണ്. ലാസ്റ്റ് തവണ കണ്ടപ്പോഴും ഞാൻ ചേട്ടച്ഛൻ എന്ന് തന്നെയാണ് വിളിച്ചത്." വിന്ദുജ പറയുന്നു. എല്ലാവരും വിചാരിക്കുന്നത് ഞാൻ 1991 ലെ കലാതിലകം ആയപ്പോഴാണ് സിനിമയിലേക്ക് വന്നത് എന്നായിരുന്നു. സിനിമയിലേക്ക് ഞാൻ എത്തുന്നത് പ്രീഡിഗ്രി ഫസ്റ്റ് ഇയർ കഴിഞ്ഞപ്പോൾ ആയിരുന്നു. കുടുംബവുമായി അടുപ്പമുള്ള രാജീവേട്ടൻ ആണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്.



എല്ലാ ക്രെഡിറ്റും രാജീവേട്ടനും ചേട്ടച്ഛനും ആണ്. എല്ലാവരും എന്നെ അവരോടൊപ്പം ഉയർത്താൻ നോക്കിയത് കൊണ്ടാണ് ആ സിനിമ അത്രയും മനോഹരമായത്. "അതൊരു ബ്ലസിങ് ആയിട്ടാണ് കാണുന്നത്. ഡാൻസും പാട്ടും ഒക്കെയായി എപ്പോഴും എൻഗേജ്ഡ് ആയി സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കാറുണ്ട്. എപ്പോഴും അത് സാധിക്കില്ലെങ്കിലും എല്ലാ അവസരങ്ങളിലും ഒരു സന്തോഷം ജീവിതത്തിൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതിന്റെ ഒക്കെ ഭാഗമായി എല്ലാവരുടെയും അനുഗ്രഹത്തോടെ ആണ് ഇങ്ങിനെ ഹാപ്പി ആയി മുന്നോട്ട് പോകുന്നത്. പ്രിയദർശൻ അങ്കിളിന്റെ ഒന്നാനാം കുന്നിൽ ഒരടി കുന്നിൽ എന്ന ശങ്കറേട്ടന്റെ സിനിമയിൽ കോറസ് പാടാൻ പോയിരുന്നു. അവിടെ നിന്നും കണ്ടിട്ട് സിനിമയിലേക്ക് ബാല താരമായി വിളിച്ചു. ഇവരുടെയൊക്കെ കൂടെ ഇത് തുടങ്ങാൻ പറ്റിയത് ഒരു വലിയ ഭാഗ്യം ആണെന്ന് കരുതുന്നു.



"അതൊരു ബ്ലസിങ് ആയിട്ടാണ് കാണുന്നത്. ഡാൻസും പാട്ടും ഒക്കെയായി എപ്പോഴും എൻഗേജ്ഡ് ആയി സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കാറുണ്ട്. എപ്പോഴും അത് സാധിക്കില്ലെങ്കിലും എല്ലാ അവസരങ്ങളിലും ഒരു സന്തോഷം ജീവിതത്തിൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതിന്റെ ഒക്കെ ഭാഗമായി എല്ലാവരുടെയും അനുഗ്രഹത്തോടെ ആണ് ഇങ്ങിനെ ഹാപ്പി ആയി മുന്നോട്ട് പോകുന്നത്. പ്രിയദർശൻ അങ്കിളിന്റെ ഒന്നാനാം കുന്നിൽ ഒരടി കുന്നിൽ എന്ന ശങ്കറേട്ടന്റെ സിനിമയിൽ കോറസ് പാടാൻ പോയിരുന്നു. അവിടെ നിന്നും കണ്ടിട്ട് സിനിമയിലേക്ക് ബാല താരമായി വിളിച്ചു. ഇവരുടെയൊക്കെ കൂടെ ഇത് തുടങ്ങാൻ പറ്റിയത് ഒരു വലിയ ഭാഗ്യം ആണെന്ന് കരുതുന്നു.

Find Out More:

Related Articles: