മഹാരാഷ്‌ട്രയിൽ 6,185 പേർക്ക് കൂടി രോഗബാധ സ്‌ഥിരീകരിച്ചു: കർണാടകയിൽ 1,526 പുതിയ കേസുകൾ!

Divya John
മരണസംഖ്യ നിയന്ത്രിക്കാൻ സാധിച്ചത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേട്ടമാണ്. കൊവിഡ് കേസുകൾ ഉയർന്ന തോതിലുണ്ടായിരുന്ന ആന്ധ്ര, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ദിനം പ്രതിയുള്ള കേസുകൾ കുറയുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മഹാരാഷ്‌ട്രയിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്. കേരളം, പശ്ചിമ ബംഗാൾ, ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ദിനം പ്രതിയുള്ള കണക്കുകൾ ഉയർന്ന തോതിൽ തുടരുകയാണ്. 1,526 പുതിയ കൊവിഡ് കേസുകളും 12 മരണങ്ങളും സംസ്ഥാനത്ത് പുതിയതായി റിപ്പോർട്ട് ചെയ്‌തു. ഈ മണിക്കൂറിൽ 1,451 പേർക്ക് രോഗമുക്തിയുണ്ടാകുകയും ചെയ്‌തു. 25,379 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതോടെ കർണാടകയിൽ സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,81,086 ആയി. 8,43,950 പേർ രോഗമുക്തി നേടിയപ്പോൾ 11,738 പേർക്ക് ജീവൻ നഷ്‌ടമാകുകയും ചെയ്‌തു.കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കേസുകളിൽ നേരിയ വർധനയുണ്ടായെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 6,185 പുതിയ കൊവിഡ് കേസുകളും 85 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. 4,089 പേർ രോഗമുക്തി നേടുകയും ചെയ്‌തു. 87,969 സജീവ കേസുകളാണ് നിലവിലുള്ളത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 18,08,550 ആയി. 16,72,627 പേർ രോഗമുക്തി നേടിയപ്പോൾ 46,898 പേർക്ക് ജീവൻ നഷ്‌ടമാകുകയും ചെയ്‌തു.രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത മഹാരാഷ്‌ട്രയിൽ ദിനം പ്രതിയുള്ള കേസുകൾ വർധിക്കുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 733 പുതിയ കൊവിഡ് കേസുകളും ആറ് മരണങ്ങളും മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. ഈ മണിക്കൂറിൽ 1,205 പേർക്ക് രോഗമുക്തിയുണ്ടാകുകയും ചെയ്‌തു.

12,137 സജീവ കേസുകളാണ് നിലവിലുള്ളത്. ഇതോടെ സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,66,438 ആയി ഉയർന്നു. 8,47,325 പേർക്ക് രോഗമുക്തി ലഭിച്ചപ്പോൾ 6,976 പേർക്ക് ജീവൻ നഷ്‌ടമാകുകയും ചെയ്‌തു.ആന്ധ്രയിൽ കൊവിഡ് കേസുകൾ കുറയുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 23 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 2171 ആയി ഉയരുകയും ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 39,108 സാമ്പിളുകളാണ് പരിശോധിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,13,608 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 63,885 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,21,522 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

Find Out More:

Related Articles: